ന്യൂഡല്‍ഹി: രാജ്യത്ത് 1.54 കോടിയിലധികം കോവിഡ്-19 വൈറസ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3,52,801 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ പറഞ്ഞു.
ഐസിഎംആര്‍ കണക്കനുസരിച്ച് ജൂലൈ 23 വരെ 1,54,28,170 സാമ്പിളുകളാണ് പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആറിന്റെ ബുള്ളറ്റിനില്‍ പറയുന്നു.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദിനംപ്രതിയുളള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു വരികയാണ്. രോഗലക്ഷണങ്ങളില്ലെങ്കിൽ ഒരാൾക്കു കോവിഡില്ലെന്നുറപ്പിക്കാൻ ആന്റിജൻ പരിശോധന മതിയാവുമെന്ന് ഐസിഎംആർ നിർദേശിച്ചിരുന്നു.
ഐസിഎംആര്‍ കണക്കനുസരിച്ച് ജൂലൈ 23 വരെ 1,54,28,170 സാമ്പിളുകളാണ് പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആറിന്റെ ബുള്ളറ്റിനില്‍ പറയുന്നു.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദിനംപ്രതിയുളള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു വരികയാണ്. രോഗലക്ഷണങ്ങളില്ലെങ്കിൽ ഒരാൾക്കു കോവിഡില്ലെന്നുറപ്പിക്കാൻ ആന്റിജൻ പരിശോധന മതിയാവുമെന്ന് ഐസിഎംആർ നിർദേശിച്ചിരുന്നു.
The total number of #COVID19 samples tested up to 23rd July is 1,54,28,170 including 3,52,801 samples tested yesterday: Indian Council of Medical Research (ICMR) pic.twitter.com/Qbxrxw7e0B
— ANI (@ANI) July 24, 2020