+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെള്ളപ്പൊക്കം; ആസാമിന് 346 കോടിയുടെ കേന്ദ്രസഹായം

ന്യൂഡൽഹി: പ്രളയക്കെടുത്തിയിൽ നിന്ന് കരകയറാൻ ആസാമിന് കേന്ദ്രസഹായം. ആസാമിലെ വെള്ളപ്പൊക്ക സാഹചര്യം നേരിടാനായി പ്രാരംഭ തുകയായി 346 കോടി രൂപ കേന്ദ്രസർക്കാ
വെള്ളപ്പൊക്കം; ആസാമിന് 346 കോടിയുടെ കേന്ദ്രസഹായം
ന്യൂഡൽഹി: പ്രളയക്കെടുത്തിയിൽ നിന്ന് കരകയറാൻ ആസാമിന് കേന്ദ്രസഹായം. ആസാമിലെ വെള്ളപ്പൊക്ക സാഹചര്യം നേരിടാനായി പ്രാരംഭ തുകയായി 346 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു.

ആസാമിലെ സ്ഥിതിഗതികൾ കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത് മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി ചർച്ച ചെയ്തു. ആസാമിലുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ചും സർക്കാർ സ്വീകരിച്ച നടപടികളും സോനോവാൾ കേന്ദ്രമന്ത്രിയെ അറിയിച്ചു.

ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉടൻ 346 കോടി രൂപ ആസാം സർക്കാരിന് കൈമാറാമെന്നും മുഖ്യമന്ത്രിക്ക് ഷെഖാവത്ത് ഉറപ്പ് നൽകി.

ആസാമിലെ വെള്ളപ്പൊക്കത്തിൽ നൂറിലധികം പേരാണ് മരിച്ചത്. മുപ്പത് ജില്ലകളിലായി 56 ലക്ഷത്തോളം ആളുകൾ ദുരിതത്തിലാണ്. ബ്രഹ്മപുത്ര ഉൾപ്പെടെ സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്.

ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകിയത് വ്യാപക കൃഷിനാശത്തിനും മണ്ണിടിച്ചിലിനും കാരണമായി. ലക്ഷക്കണക്കിന് ഹെക്‌ടര്‍ കൃഷിയിടം വെള്ളത്തിനടിയിലാണ്.
More in Latest News :