+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിദിന കോവിഡ് എണ്ണത്തിൽ 100 കടന്ന് കൊല്ലം; 116 പേർക്ക് സന്പർക്കത്തിലൂടെ

കൊല്ലം: കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ 133 പേർക്ക് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 100 കടന്നു. 116 പേർക്കാണ് സന്പർ
പ്രതിദിന കോവിഡ് എണ്ണത്തിൽ 100 കടന്ന് കൊല്ലം; 116 പേർക്ക് സന്പർക്കത്തിലൂടെ
കൊല്ലം: കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ 133 പേർക്ക് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 100 കടന്നു. 116 പേർക്കാണ് സന്പർക്കത്തിലൂടെ രോഗബാധ സംശയിക്കുന്നത് (87.2 ശതമാനം).

ജൂലൈ 18-ന് 53 പേർക്ക് രോഗബാധ സ്ഥിരീകരിച്ച ശേഷം ജൂലൈ 19-നാണ് അത് 75 ൽ എത്തിയത്. 20-ന് രോഗികളുടെ എണ്ണം 79 ആയി. 21-ന് 85 ഉം. ജൂലൈ 21-നേക്കാൾ 48 രോഗികളാണ് ഇന്നുമാത്രം കൂടിയത്, രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടും സന്പർക്കം 2.2 ശതമാനം തലേ ദിവസത്തേക്കൾ കുറവാണ്.

ജൂലൈ 10 ന് മുങ്ങിമരിച്ച പള്ളിമണ്‍ സ്വദേശിനി(75) ന്‍റെ സ്രവ പരിശോധന ഫലം ലഭിച്ചതിൽ മരണം കോവിഡ് മൂലമാണെന്ന് ജില്ലാ കളക്ടർ സ്ഥിരീകരിച്ചു. 11 പേരാണ് ഇതര സംസ്ഥാനത്തുനിന്നും വന്നത്. അഞ്ചുപേരുടെ യാത്രാചരിതം ലഭ്യമല്ല. ഒരാൾ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്.

രോഗം സ്ഥിരീകരിച്ച അരിനല്ലൂർ സ്വദേശി(31), മൈനാഗപ്പളളി സ്വദേശി(55), ശങ്കരപുരം സ്വദേശി, കൊല്ലം സ്വദേശി(42), ചെറിയഴീക്കൽ സ്വദേശി(19), തലച്ചിറ സ്വദേശി(22), ചെറിയഴീക്കൽ സ്വദേശി(50), തേവലക്കര മുളളിക്കാല സ്വദേശി(42), ചെറിയഴീക്കൽ സ്വദേശി(44) എന്നിവർ തമിഴ്നാട്ടിൽ നിന്നും എത്തിയവരാണ്. ഈസ്റ്റ് കല്ലട സ്വദേശി(26) വെസ്റ്റ് ബംഗാളിൽ നിന്നും വെളിനല്ലൂർ സ്വദേശി(39) കർണാടകയിൽ നിന്നുമാണ് എത്തിയത്.

ഉറവിടം വ്യക്തമല്ലാത്തവർ

വെളിനല്ലൂർ വട്ടപ്പാറ സ്വദേശി(48), വേങ്ങോട് സ്വദേശി(32), ചിതറ സ്വദേശിനി(37), തലച്ചിറ സ്വദേശി(13), പളളിമണ്‍ സ്വദേശിനി(75) ജൂലൈ 10ന് മുങ്ങി മരിച്ചു. അന്തിമ പരിശോധന ഫലം പോസറ്റീവായി ജൂലൈ 22 ന് സ്ഥിരീകരിച്ചു.

സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

വെളിനല്ലൂർ സ്വദേശി(38), ചെറിയ വെളിനല്ലൂർ സ്വദേശി(43), വെളിനല്ലൂർ സ്വദേശി(57), ചിതറ സ്വദേശി(61), ചവറ സ്വദേശി(26), ഇടമുളയ്ക്കൽ സ്വദേശി(25), ഉമ്മന്നൂർ സ്വദേശി(30), വെട്ടിക്കവല തലച്ചിറ സ്വദേശിനി(1), വെട്ടിക്കവല സ്വദേശി(14), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(6) , വെട്ടിക്കവല സ്വദേശി(13), ആലപ്പാട് സ്വദേശി(16), കൊട്ടാരക്കര സ്വദേശി(36), ചിതറ സ്വദേശി(19), ആലപ്പാട് സ്വദേശി(23), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(23), ഇട്ടിവ കോട്ടുക്കൽ സ്വദേശി(15), തലച്ചിറ സ്വദേശിനി(12), വെട്ടിക്കവല സ്വദേശി(18), വെട്ടിക്കവല സ്വദേശിനി(15), ആലപ്പാട് സ്വദേശി(46), കുമ്മിൾ സ്വദേശിനി (21), ഇളമാട് അർക്കന്നൂർ സ്വദേശി(21), ചടയമംഗലം സ്വദേശി(53), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(19), ചടയമംഗലം സ്വദേശിനി(14), കുലശേഖരപുരം സ്വദേശിനി(11), വെട്ടിക്കവല സ്വദേശിനി(72), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (20), ആലപ്പാട് സ്വദേശി(19), വെളിനല്ലൂർ സ്വദേശിനി(38), കടയ്ക്കൽ സ്വദേശി (74), ആലപ്പാട് സ്വദേശി(66), ചിതറ വേങ്ങോട് സ്വദേശി(5), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(8), കൊല്ലം പുളിയില സ്വദേശിനി(19), കൊട്ടാരക്കര സ്വദേശിനി(27), ആലപ്പാട് സ്വദേശിനി(16), ആലപ്പാട് സ്വദേശി(48), ആലപ്പാട് സ്വദേശിനി(47), വെളിനല്ലൂർ വേങ്ങോട് സ്വദേശി(8), വെട്ടിക്കവല സ്വദേശി(55), വെട്ടിക്കവല സ്വദേശി(55), ഇടമുള്ക്കൽ തടിക്കാട് സ്വദേശിനി(46), ചടയമംഗലം സ്വദേശി(69), ആലപ്പാട് സ്വദേശിനി(20), തലച്ചിറ സ്വദേശിനി(35), വെളിനല്ലൂർ മരുതമണ്‍പളളി സ്വദേശിനി(24), വെളിനല്ലൂർ സ്വദേശി(37), തെക്കുംഭാഗം സ്വദേശി(19), വെട്ടിക്കവല പനവേലി സ്വദേശിനി(40), വെട്ടിക്കവല സ്വദേശി(16), വെളിനല്ലൂർ വേങ്ങോട് സ്വദേശി(63), കുളത്തൂപ്പുഴ വില്ലുമല സ്വദേശി(20), കുമ്മിൾ സ്വദേശിനി(48), ഓച്ചിറ പായിക്കുഴി സ്വദേശി(70), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(59), കുളത്തൂപ്പുഴ സ്വദേശി(53), കൊല്ലം വട്ടപ്പാറ സ്വദേശി(49), വെളിനല്ലൂർ കാരാളിക്കോണം സ്വദേശി(42), ചിതറ സ്വദേശി(42), ആലപ്പാട് സ്വദേശിനി(63), തൊടിയൂർ മുഴങ്ങോടി സ്വദേശി(20), ഓടനാവട്ടം സ്വദേശിനി(32), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(62), ചടയമംഗലം പോരേടം സ്വദേശി(56), ഇട്ടിവ സ്വദേശിനി(19), ആലപ്പാട് സ്വദേശി(58), കടയ്ക്കൽ സ്വദേശി (82), ഇട്ടിവ സ്വദേശിനി(52), ഇളമാട് സ്വദേശി(54), ഇളമാട് സ്വദേശി(60), ഇളമാട് സ്വദേശിനി(40), ഇളമാട് സ്വദേശി(13) , ചിതറ സ്വദേശി(33), ഏരൂർ സ്വദേശി(46), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(32), കൊട്ടാരക്കര സ്വദേശിനി(40), വെളിനല്ലൂർ റോഡുവിള സ്വദേശിനി(52), ചവറ സ്വദേശിനി(19), ചിതറ സ്വദേശി(2), കുലശേഖരപുരം സ്വദേശി(38), കുലശേഖരപുരം സ്വദേശിനി(4), തലച്ചിറ സ്വദേശി(54), തലച്ചിറ സ്വദേശി(32), കുളത്തൂപ്പുഴ സ്വദേശി(54), കൊട്ടാരക്കര സ്വദേശിനി(62), ചടയമംഗലം സ്വദേശിനി(67), ആലപ്പാട് സ്വദേശിനി(7), പൂയപ്പളളി സ്വദേശി(26), ഏരൂർ സ്വദേശി(35), ചിതറ സ്വദേശി(27), ചിതറ സ്വദേശി(27), ചിതറ സ്വദേശി(45), വെളിനല്ലൂർ സ്വദേശി(42), കുലശേഖരപുരം സ്വദേശിനി(31), ഇളമാട് സ്വദേശിനി(40), കുളത്തൂപ്പുഴ സ്വദേശി(27), ഇളമാട് സ്വദേശി(57), ഏരൂർ സ്വദേശിനി(44), ഇട്ടിവ സ്വദേശി(35), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(38), തലച്ചിറ സ്വദേശിനി(17), ആലപ്പാട് സ്വദേശി(47), കുമ്മിൾ സ്വദേശി(55), ആലപ്പാട് സ്വദേശിനി(68), ചടയമംഗലം സ്വദേശി(24), ഇടമുളയ്ക്കൽ സ്വദേശി(23), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(22), വെട്ടിക്കവല സ്വദേശി(58), ശാസ്താംകോട്ട സ്വദേശിനി(54), ചടയമംഗലം സ്വദേശി(54), ചടയമംഗലം സ്വദേശി(54), ചിതറ സ്വദേശി(25), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(60).

നിലവിൽ ആകെ രോഗബാധിതർ- 682, രോഗമുക്തി നേടിയവർ- 13, ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത്- 7443, ഗൃഹനിരീക്ഷണം പൂർത്തിയാക്കിയവർ- 614, ആകെ കരുതൽ നിരീക്ഷണത്തിലുള്ളവർ- 8153, ഗൃഹനിരീക്ഷണത്തിലായവർ- 487, ആശുപത്രി നിരീക്ഷണത്തിലായവർ- 133, ആകെ ശേഖരിച്ച സാന്പിളുകൾ- 23332, രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സന്പർക്കത്തിലുള്ളവരുടെ എണ്ണം- 4665, സെക്കൻഡറി സന്പർക്കത്തിലുള്ളവരുടെ എണ്ണം-1671.
More in Latest News :