+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുളവുകാട് വഞ്ചി അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മുളവുകാട് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആലുവ കണിയാംകുന്ന് സ്വദേശി സച്ചുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സച്ചുവിനൊപ്പം വെള്ളത്തി
മുളവുകാട് വഞ്ചി അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: മുളവുകാട് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആലുവ കണിയാംകുന്ന് സ്വദേശി സച്ചുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സച്ചുവിനൊപ്പം വെള്ളത്തിൽ കാണാതായ കലൂര്‍ സ്വദേശി അഡ്വ. ശ്യാമിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

മുളവുകാട് സിസിലി ബോട്ടുജെട്ടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. വള്ളത്തില്‍ ശ്യാമിനും സച്ചുവിനും ഒപ്പം കുമ്പളം സ്വദേശിയായ സുഹൃത്ത് ലിജോയും ഉണ്ടായിരുന്നു. വള്ളം മറിഞ്ഞതോടെ സച്ചുവും ശ്യാമും വെള്ളത്തില്‍ മുങ്ങി. ഇരുവരും മുങ്ങിപ്പോയതോടെ ലിജോ നീന്തി കരയിലെത്തുകയായിരുന്നു.

മുളവുകാട് പോലീസിന്‍റെയും ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമിന്‍റെയും കോസ്റ്റല്‍ പോലീസിന്‍റെയും നേതൃത്വത്തിലാണ് തെരച്ചിൽ‌ നടക്കുന്നത്.
More in Latest News :