ന്യൂഡല്‍ഹി: രാജ്യത്ത് 1.40 കോടിയിലധികം കോവിഡ്-19 വൈറസ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,56,039 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ പറഞ്ഞു.
ഐസിഎംആര്‍ കണക്കനുസരിച്ച് ജൂലൈ 19 വരെ 1,40,47,908 സാമ്പിളുകളാണ് പരിശോധിച്ചത്. ഞായറാഴ്ച മാത്രം 2,56,039 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആറിന്റെ ബുള്ളറ്റിനില്‍ പറയുന്നു.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു വരികയാണ്. രോഗലക്ഷണങ്ങളില്ലെങ്കിൽ ഒരാൾക്കു കോവിഡില്ലെന്നുറപ്പിക്കാൻ ആന്റിജൻ പരിശോധന മതിയാവുമെന്ന് ഐസിഎംആർ നിർദേശിച്ചിരുന്നു.
ഐസിഎംആര്‍ കണക്കനുസരിച്ച് ജൂലൈ 19 വരെ 1,40,47,908 സാമ്പിളുകളാണ് പരിശോധിച്ചത്. ഞായറാഴ്ച മാത്രം 2,56,039 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആറിന്റെ ബുള്ളറ്റിനില്‍ പറയുന്നു.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു വരികയാണ്. രോഗലക്ഷണങ്ങളില്ലെങ്കിൽ ഒരാൾക്കു കോവിഡില്ലെന്നുറപ്പിക്കാൻ ആന്റിജൻ പരിശോധന മതിയാവുമെന്ന് ഐസിഎംആർ നിർദേശിച്ചിരുന്നു.
1,40,47,908 samples tested for #COVID19 up to 19th July. Of these 2,56,039 were tested yesterday: Indian Council of Medical Research (ICMR) pic.twitter.com/hAjvr3fKdS
— ANI (@ANI) July 20, 2020