വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ ഹൈപ്പർ സോണിക് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. ശബ്ദത്തേക്കാൾ 17 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുമെന്ന് അമേരിക്ക അവകാശപ്പെടുന്നതാണ് ഹൈപ്പർ സോണിക് മിസൈലുകൾ.
പ്രതിരോധവൃത്തങ്ങള ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ പസഫിക് സമുദ്രത്തിലാണ് മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് വിവരം.
വരുന്ന നാലുവർഷത്തിനുള്ളിൽ 40 ഹൈപ്പർസോണിക് മിസൈൽ പരീക്ഷണങ്ങൾ കൂടി നടത്താനാണ് സൈന്യത്തിന്റെ പദ്ധതിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നേരത്തെ, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് ഹൈപ്പർ സോണിക് മിസൈലുകൾ ശബ്ദത്തേക്കാൾ 17 ഇരട്ടി വേഗത്തിൽ സഞ്ചരിക്കുമെന്ന് പറഞ്ഞത്.
പ്രതിരോധവൃത്തങ്ങള ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ പസഫിക് സമുദ്രത്തിലാണ് മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് വിവരം.
വരുന്ന നാലുവർഷത്തിനുള്ളിൽ 40 ഹൈപ്പർസോണിക് മിസൈൽ പരീക്ഷണങ്ങൾ കൂടി നടത്താനാണ് സൈന്യത്തിന്റെ പദ്ധതിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നേരത്തെ, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് ഹൈപ്പർ സോണിക് മിസൈലുകൾ ശബ്ദത്തേക്കാൾ 17 ഇരട്ടി വേഗത്തിൽ സഞ്ചരിക്കുമെന്ന് പറഞ്ഞത്.