+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.എം. മണിയുടെ ആരോഗ്യം തൃപ്തികരമെന്ന് മെഡിക്കൽ കോളജ് അധികൃതർ

തിരുവുനന്തപുരം: വൈദ്യുതിമന്ത്രി എം.എം. മണിയുടെ ആരോഗ്യനില തൃപ്തികരം. തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് പരിശോധനകൾക
എം.എം. മണിയുടെ ആരോഗ്യം തൃപ്തികരമെന്ന് മെഡിക്കൽ കോളജ് അധികൃതർ
തിരുവുനന്തപുരം: വൈദ്യുതിമന്ത്രി എം.എം. മണിയുടെ ആരോഗ്യനില തൃപ്തികരം. തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് പരിശോധനകൾക്കായാണ് മന്ത്രി ആശുപത്രിയിൽ തുടരുന്നതെന്നും അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് മന്ത്രി മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.
More in Latest News :