+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് വാര്‍ഡിലെ ജീവനക്കാരന്‍ മരിച്ചു; ആശുപത്രിയിൽ പ്രതിഷേധം

മുംബൈ; മഹാരാഷ്ട്രയിലെ കെഇഎം ആശുപത്രിയിലെ കോവിഡ് വാര്‍ഡിലെ ജീവനക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ആശുപ
കോവിഡ് വാര്‍ഡിലെ ജീവനക്കാരന്‍ മരിച്ചു; ആശുപത്രിയിൽ  പ്രതിഷേധം
മുംബൈ; മഹാരാഷ്ട്രയിലെ കെഇഎം ആശുപത്രിയിലെ കോവിഡ് വാര്‍ഡിലെ ജീവനക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ആശുപത്രിക്കു മുന്‍പില്‍ പ്രതിഷേധിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പടെ നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകരും ജീവനക്കാരുമാണ് ആശുപത്രിക്കു മുന്‍പില്‍ തടിച്ചു കൂടിയത്.

ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നുവെങ്കിലും ആശുപത്രി അധികൃതര്‍ അവധി നല്‍കിയിരുന്നില്ല. എന്നാല്‍ കോവിഡ് ബാധിച്ചാണോ ഇദ്ദേഹം മരിച്ചതെന്ന് വ്യക്തമല്ല. പരിശോധന ഫലം വന്നുകഴിഞ്ഞു മാത്രമേ ഇതു സ്ഥിരീകരിക്കുകയുള്ളു.

മരിച്ചയാളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും വീട്ടിലെ ഒരാള്‍ക്ക് ആശുപത്രിയില്‍ ജോലി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

മുംബൈ ബിഎംസി (ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍)യുടെ നിയന്ത്രണത്തിലാണ് കെഇഎം ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
More in Latest News :