+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയിൽ കോവിഡ് ബാധിതർ 16.66 ലക്ഷം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ 24 മണിക്കൂറിനിടെ 21,902 പേർക്ക്് കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. 1,036 മരണവും റിപ്പോർട്ട് ചെയ്തു. 16,66,801 പേർക്കാണ് രോഗം
അമേരിക്കയിൽ കോവിഡ് ബാധിതർ 16.66 ലക്ഷം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ 24 മണിക്കൂറിനിടെ 21,902 പേർക്ക്് കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. 1,036 മരണവും റിപ്പോർട്ട് ചെയ്തു. 16,66,801 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 98,683 പേർ ഇതുവരെ മരിച്ചു. 4,46,874 പേർ രോഗത്തെ അതിജീവിച്ചപ്പോൾ 11,21,244 രോഗികൾ ഇപ്പോഴും ചികിത്സയിലാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ള ന്യൂയോർക്കിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,69,656. മരണം 29,112. നിലവിൽ 2,77,030 പേർ ചികിത്സയിലുണ്ട്. ന്യൂജേഴ്സിയിൽ മരണം 11,083. രോഗം ബാധിച്ചവർ 154,713. ചികിത്സയിലുള്ളവർ 132,201. ഇല്ലിനോയിസിൽ മരണം 4,790. രോഗം സ്ഥിരീകരിച്ചവർ 1,07,796. ചികിത്സയിലുള്ളവർ 99,653. കാലിഫോണിയയിൽ രോഗം സ്ഥിരീകരിച്ചവർ 92,535. മരണം 3,759. നിലവിൽ 71,646 രോഗികൾ ചികിത്സയിലാണ്.

മസാച്യൂസെറ്റ്സിൽ ആകെ മരണം 6,304. രോഗം ബാധിച്ചവർ 91,662. ഇവിടെ 52,809 രോഗികൾ ചികിത്സയിലുണ്ട്. പെൻസിൽവാനിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം 71,136 ആയി ഉയർന്നു. 5,143 പേരാണ് ഇവിടെ മരിച്ചത്. 26,473 പേർ ചികിത്സയിലുണ്ട്. ടെക്സസിൽ രോഗബാധിതർ 55,458. മരണം 1,527. ചികിത്സയിലുള്ളവർ 21,464. മിഷിഗണിൽ മരണം 5,223. രോഗം ബാധിച്ചവർ 54,365. ചികിത്സയിലുള്ളവർ 15,974.

ഫ്ളോറിഡയിൽ ആകെ രോഗബാധിതർ 50,127. മരണം 2,233. മെരിലാൻഡിൽ രോഗംബാധിച്ചവർ 45,495. മരണം 2,243. ജോർജിയയിൽ രോഗം സ്ഥിരീകരിച്ചവർ 42,242 . മരണം 1,822. ആശുപത്രിയിലുള്ളവർ 38,977. കണക്ടിക്കട്ടിൽ രോഗം ബാധിച്ചവർ 40,022. മരണം 3,675. ലൂയിസിയാനയിൽ ഇതുവരെ 37,040 പേർക്ക് രോഗം കണ്ടെത്തി. 2,689 പേർ മരിച്ചു.
More in Latest News :