വാഷിംഗ്ടണ്‍ ഡിസി : ബഹിരാകാശ യാത്രികരെ ബഹികാശത്ത് എത്തിക്കുന്ന നാസയുടെ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ ഒൻപത് വർഷത്തിനു ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 27ന് ഫ്ളോറിഡയിലെത്തും.
കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ നൽകുന്ന സ്പേസ് എക്സ് പേടകത്തിൽ ബുധനാഴ്ചയാണ് നാസ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത്. കൊറോണ വൈറസ് മഹാമാരിക്കിടയിലും, ചരിത്രപരമായ വിക്ഷേപണത്തിന് വ്യക്തിപരമായി സാക്ഷ്യം വഹിക്കാനാണ് പ്രസിഡന്റ് ട്രംപ് ഫ്ളോറിഡയിലേക്ക് പോകുന്നത്.
കേപ് കനാവറലിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് സ്പേസ് എക്സ് അതിന്റെ ഫാൽക്കണ്‍- 9 റോക്കറ്റും ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകവും ഭ്രമണപഥത്തിലെത്തിക്കാൻ ഒരുങ്ങുന്നത്.
കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ നൽകുന്ന സ്പേസ് എക്സ് പേടകത്തിൽ ബുധനാഴ്ചയാണ് നാസ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത്. കൊറോണ വൈറസ് മഹാമാരിക്കിടയിലും, ചരിത്രപരമായ വിക്ഷേപണത്തിന് വ്യക്തിപരമായി സാക്ഷ്യം വഹിക്കാനാണ് പ്രസിഡന്റ് ട്രംപ് ഫ്ളോറിഡയിലേക്ക് പോകുന്നത്.
കേപ് കനാവറലിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് സ്പേസ് എക്സ് അതിന്റെ ഫാൽക്കണ്‍- 9 റോക്കറ്റും ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകവും ഭ്രമണപഥത്തിലെത്തിക്കാൻ ഒരുങ്ങുന്നത്.