തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കർശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ പ്രതിരോധത്തിനായി ആവിഷ്കരിച്ച ബ്രേക്ക് ദി ചെയിൻ, ക്വാറന്ൈറൻ, റിവേഴ്സ് ക്വാറന്ൈറൻ പദ്ധതികൾ കർശനമായി തുടരണമെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. പുതിയ രോഗികളുടെ എണ്ണം വർധിക്കാതെ കേരളം പിടിച്ചുനിന്നിരുന്നു. എന്നാൽ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ആളുകൾ എത്തിയപ്പോൾ പ്രതീക്ഷിച്ചപ്പോലെ കോവിഡ് കേസുകൾ വർധിച്ചു.
അടുത്തഘട്ടം സന്പർക്കത്തിലൂടെയുള്ള രോഗവ്യാപനമാണ്. പരിമിതമായ എണ്ണം ആളുകൾക്കു മാത്രമാണ് സന്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. സന്പർക്ക വ്യാപനത്തെയാണ് ഭയപ്പെടേണ്ടത്. വയോധികർ, ആരോഗ്യപ്രവർത്തർ, രോഗികൾ തുടങ്ങിയവരെ ടെസ്റ്റ് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്.
ഇതുവരെയുള്ള കണക്കുകളും പരിശോധനകളും പ്രകാരം കേരളത്തിൽ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്നു വ്യക്തമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ പ്രതിരോധത്തിനായി ആവിഷ്കരിച്ച ബ്രേക്ക് ദി ചെയിൻ, ക്വാറന്ൈറൻ, റിവേഴ്സ് ക്വാറന്ൈറൻ പദ്ധതികൾ കർശനമായി തുടരണമെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. പുതിയ രോഗികളുടെ എണ്ണം വർധിക്കാതെ കേരളം പിടിച്ചുനിന്നിരുന്നു. എന്നാൽ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ആളുകൾ എത്തിയപ്പോൾ പ്രതീക്ഷിച്ചപ്പോലെ കോവിഡ് കേസുകൾ വർധിച്ചു.
അടുത്തഘട്ടം സന്പർക്കത്തിലൂടെയുള്ള രോഗവ്യാപനമാണ്. പരിമിതമായ എണ്ണം ആളുകൾക്കു മാത്രമാണ് സന്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. സന്പർക്ക വ്യാപനത്തെയാണ് ഭയപ്പെടേണ്ടത്. വയോധികർ, ആരോഗ്യപ്രവർത്തർ, രോഗികൾ തുടങ്ങിയവരെ ടെസ്റ്റ് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്.
ഇതുവരെയുള്ള കണക്കുകളും പരിശോധനകളും പ്രകാരം കേരളത്തിൽ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്നു വ്യക്തമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.