കോൽക്കത്ത: പശ്ചിമ ബംഗാളിൽ കുടിയേറ്റ തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ജാൽപാംഗുരിയിലെ ദുപ്ഗുരിയിലായിരുന്നു സംഭവം.
സഹുദാംഗിയിലെ ഇഷ്ടിക ഫാക്ടിറയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ കൂച്ച് ബെഹാർ ജില്ലയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്നു കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ദുപ്ഗുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹുദാംഗിയിലെ ഇഷ്ടിക ഫാക്ടിറയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ കൂച്ച് ബെഹാർ ജില്ലയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്നു കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ദുപ്ഗുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.