തൊടുപുഴ: ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതിനാൽ മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. 22 സെന്റിമീറ്റർ വീതമാണ് ഉയർ ത്തിയത്.
വേനൽ മഴ ശക്തിപ്രാപിക്കുകയും മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിക്കുകയും ചെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇതോടെ അണക്കെട്ട് പരമാവധി സംഭരണശേഷിയായ 42 മീറ്ററിലെത്തി.
ഘട്ടംഘട്ടമായാണ് ജലനിരപ്പ് താഴ്ത്തുന്നത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണ കൂടം മുന്നറിയിപ്പ് നൽകി.
വേനൽ മഴ ശക്തിപ്രാപിക്കുകയും മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിക്കുകയും ചെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇതോടെ അണക്കെട്ട് പരമാവധി സംഭരണശേഷിയായ 42 മീറ്ററിലെത്തി.
ഘട്ടംഘട്ടമായാണ് ജലനിരപ്പ് താഴ്ത്തുന്നത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണ കൂടം മുന്നറിയിപ്പ് നൽകി.