+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർക്കാർ ഓഫീസുകളുടെ ശനിയാഴ്ച അവധി; പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം: ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കുന്നത് തുടരണമോയെന്ന്‌ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ (16ശനി) ഇക്കാര്യത്തി
സർക്കാർ ഓഫീസുകളുടെ ശനിയാഴ്ച അവധി; പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി
തിരുവന്തപുരം: ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കുന്നത് തുടരണമോയെന്ന്‌ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ (16-ശനി) ഇക്കാര്യത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകില്ല. സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.

എന്നാൽ അടുത്ത ശനിയാഴ്ച മുതൽ അവധിയുടെ കാര്യം ആലോചിക്കും- മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. കഴിഞ്ഞ ആഴ്ച എല്ലാവരും ഇതിനോട് സഹകരിച്ചിരുന്നു. ഈ ആഴ്ചയും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
More in Latest News :