+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആശങ്കയേറുന്നു; ഇന്ന് 16 പേർക്ക് കോവിഡ്, ആർക്കും രോഗമുക്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശങ്ക‍യുടെ ദിവസം. സംസ്ഥാനത്ത് വെള്ളിയാഴ്ച 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടിൽ‌ അഞ്ചും മലപ്പുറത്ത് നാലും ആലപ്പുഴ,
ആശങ്കയേറുന്നു; ഇന്ന് 16 പേർക്ക് കോവിഡ്, ആർക്കും രോഗമുക്തിയില്ല
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശങ്ക‍യുടെ ദിവസം. സംസ്ഥാനത്ത് വെള്ളിയാഴ്ച 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടിൽ‌ അഞ്ചും മലപ്പുറത്ത് നാലും ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിൽ രണ്ടു പേർക്കും കൊല്ലം, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കുമാണ് കോവിഡ് കണ്ടെത്തിയത്.

ഇതിൽ ഏഴു പേർ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. ആറു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. തമിഴ്നാട്ടിൽ‌നിന്നും വന്ന നാല് പേർക്കും‌ മുംബൈയിൽ‌നിന്ന് എത്തിയ രണ്ടു പേർക്കുമാണ് കോവിഡ്.

ഇന്ന് ആരും കോവിഡ് രോഗമുക്തരായില്ലെന്നതും ശ്രദ്ധേയമായി. നിലവിൽ‌ 80 പേരാണ് ചികിത്സയിലുള്ളത്.
More in Latest News :