+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിക്കിമിൽ ഹിമപാതം: ഗുരുതര പരിക്കേറ്റ സൈനികൻ മരിച്ചു

ഗാംഗ്ടോക്ക്: സിക്കിമിൽ ഹിമപാതത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു. മഞ്ഞ് മൂടിക്കിടന്ന വഴി വൃത്തിയാക്കുകയും
സിക്കിമിൽ ഹിമപാതം: ഗുരുതര പരിക്കേറ്റ സൈനികൻ മരിച്ചു
ഗാംഗ്ടോക്ക്: സിക്കിമിൽ ഹിമപാതത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു. മഞ്ഞ് മൂടിക്കിടന്ന വഴി വൃത്തിയാക്കുകയും പട്രോളിംഗ് നടത്തുകയും ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വടക്കന്‍ സിക്കിമിലെ ലുഗ്നാക്ക് ലായിലായിരുന്നു സംഭവം.

സംഘത്തിലെ 17 പേരെ രക്ഷപ്പെടുത്തിയിരുന്നെങ്കിലും ഒരാളെ കണ്ടെത്താനായിരുന്നില്ല. കാണാതായ സൈനികനു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു. രക്ഷപ്പെട്ട ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്കരമാണ്.
More in Latest News :