തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിൽ കേരളത്തിലേക്ക് 39 വിമാനസർവീസുകൾ ഉണ്ടാകുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. യാത്രക്കൂലി കുറയ്ക്കാനാകില്ലെന്നും ചിലർക്കു മാത്രമായി ഇളവു സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ സഹകരിച്ചാൽ കൂടുതൽ സർവീസുകൾ അനുവദിക്കും. രണ്ടാം ഘട്ടത്തിൽ രാജ്യത്താകെ 149 സർവീസുകളുണ്ടാവും. ഇതിൽ ഏറ്റുവുമധികം കേരളത്തിലേയ്ക്കാണ്.
യുഎഇ,സൗദി, ഒമാൻ, കുവൈറ്റ്, ബഹ്റിൻ, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, റഷ്യ, അയർലൻഡ്, ഇറ്റലി, ഫ്രാൻസ്, ഉക്രൈൻ, തജിക്കിസ്ഥാൻ, അർമീനിയ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നാണ് സർവീസ്.
സംസ്ഥാന സർക്കാർ സഹകരിച്ചാൽ കൂടുതൽ സർവീസുകൾ അനുവദിക്കും. രണ്ടാം ഘട്ടത്തിൽ രാജ്യത്താകെ 149 സർവീസുകളുണ്ടാവും. ഇതിൽ ഏറ്റുവുമധികം കേരളത്തിലേയ്ക്കാണ്.
യുഎഇ,സൗദി, ഒമാൻ, കുവൈറ്റ്, ബഹ്റിൻ, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, റഷ്യ, അയർലൻഡ്, ഇറ്റലി, ഫ്രാൻസ്, ഉക്രൈൻ, തജിക്കിസ്ഥാൻ, അർമീനിയ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നാണ് സർവീസ്.