കോട്ടയം: ജില്ലയിൽ വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായും കളക്ടർ പി. കെ. സുധീർ ബാബു അറിയിച്ചു.
വാഹനയാത്രയും പൊതുസ്ഥലത്ത് ആളുകൾ തടിച്ചുകൂടുന്നത് തടയുന്നതിനുള്ള നടപടികളും കർശനമാക്കും. പാസുകളും സത്യവാങ്മൂലവും ഉണ്ടെങ്കിൽ മാത്രമേ യാത്ര അനുവദിക്കൂ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും മാത്രമാകും പ്രവർത്താനാനുമതി. നേരത്തെ ഉണ്ടായിരുന്ന ഇളവുകളെല്ലാം പിൻവലിച്ചതായും കളക്ടർ പറഞ്ഞു.
വാഹനയാത്രയും പൊതുസ്ഥലത്ത് ആളുകൾ തടിച്ചുകൂടുന്നത് തടയുന്നതിനുള്ള നടപടികളും കർശനമാക്കും. പാസുകളും സത്യവാങ്മൂലവും ഉണ്ടെങ്കിൽ മാത്രമേ യാത്ര അനുവദിക്കൂ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും മാത്രമാകും പ്രവർത്താനാനുമതി. നേരത്തെ ഉണ്ടായിരുന്ന ഇളവുകളെല്ലാം പിൻവലിച്ചതായും കളക്ടർ പറഞ്ഞു.