തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളിൽ വിവാഹ ചടങ്ങുകൾക്ക് 20 പേർക്കു വരെ പങ്കെടുക്കാൻ അനുമതി നല്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളികൾ അടഞ്ഞുകിടക്കുന്നതിനാൽ പലപ്പോഴും വിവാഹങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു.
ഇത് പരിഗണിച്ചാണ് 20 പേരെ പങ്കെടുപ്പിച്ച് വിവാഹങ്ങൾ പള്ളികളിൽ നടത്താനുള്ള അനുമതി നല്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇത് പരിഗണിച്ചാണ് 20 പേരെ പങ്കെടുപ്പിച്ച് വിവാഹങ്ങൾ പള്ളികളിൽ നടത്താനുള്ള അനുമതി നല്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.