+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി എംഎല്‍എയ്ക്ക് യാത്രാനുമതി; സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാറ്റ്‌ന: മകളെ തിരിച്ചു കൊണ്ടുവരുന്നതിനായി രാജസ്ഥാനിലെ കോട്ടയിലേക്ക് പോകാന്‍ എംഎല്‍എയ്ക്ക് യാത്രാനുമതി നല്‍കിയ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്
ബിജെപി എംഎല്‍എയ്ക്ക് യാത്രാനുമതി; സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
പാറ്റ്‌ന: മകളെ തിരിച്ചു കൊണ്ടുവരുന്നതിനായി രാജസ്ഥാനിലെ കോട്ടയിലേക്ക് പോകാന്‍ എംഎല്‍എയ്ക്ക് യാത്രാനുമതി നല്‍കിയ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. നവാഡ ജില്ലയിലെ സദര്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ അന്നു കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ബിഹാറിലെ ഹിസുവ മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ അനില്‍ സിംഗിനാണ് കോട്ടയിലെ മെഡിക്കല്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും മകളെ തിരികെ കൊണ്ടുവരുന്നതിനായി യാത്രാനുമതി നല്‍കിയത്. ഏപ്രില്‍ 15ന് കോട്ടയിലേക്ക് യാത്ര ചെയ്യാനും പിറ്റേദിവസം തിരികെ മടങ്ങാനുമാണ് അനുമതി നല്‍കിയത്.

എന്നാല്‍ ലോക്ക്ഡൗണ്‍ കാലയളവിലെ അസാധാരണമായ സാഹചര്യങ്ങളില്‍ അല്ലാതെ അന്തര്‍സംസ്ഥാന യാത്രയ്ക്കുള്ള അനുമതി നല്‍കരുതെന്നാണ് നിയമം. ഈ നിയമം ലംഘിച്ച അന്നുകുമാറിന് എതിരെ അച്ചടക്ക നടപടിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
More in Latest News :