ന്യൂഡൽഹി: മേയ് അവസാനത്തോടെ രാജ്യത്തെ വിവിധ ലാബുകളിൽ കോവിഡ് പരിശോനയുടെ എണ്ണം വർധിപ്പിക്കാനാകുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലാബുകളിലെ ടെസ്റ്റിംഗ് കപ്പാസിറ്റി വർധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി വരികയാണെന്നും ഐസിഎംആർ അറിയിച്ചു. ഇതിനായി ലാബുകളിലെ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവുമെല്ലാം വർധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ലാബുകളിലെ ടെസ്റ്റിംഗ് കപ്പാസിറ്റി വർധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി വരികയാണെന്നും ഐസിഎംആർ അറിയിച്ചു. ഇതിനായി ലാബുകളിലെ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവുമെല്ലാം വർധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.