തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദത്തിൽ മുഖ്യമന്ത്രി പുറത്തുവിട്ട രേഖകൾ സർക്കാർ രേഖകളല്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി.
സ്വകാര്യ കന്പനിയുടെ രേഖകളാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. സ്വകാര്യതയെ ലംഘിക്കുന്ന ഇടപാട് ഇടതുപക്ഷ നയ വ്യതിയാനമാണ്. കരാർ ഉണ്ടെങ്കിൽ അതിന്റെ ഒൗദ്യോഗിക രേഖകൾ പുറത്തുവിടണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ഇപ്പോൾ പുറത്തുവിട്ട രേഖകളെല്ലാം സ്പ്രിങ്ക്ളറിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
സ്വകാര്യ കന്പനിയുടെ രേഖകളാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. സ്വകാര്യതയെ ലംഘിക്കുന്ന ഇടപാട് ഇടതുപക്ഷ നയ വ്യതിയാനമാണ്. കരാർ ഉണ്ടെങ്കിൽ അതിന്റെ ഒൗദ്യോഗിക രേഖകൾ പുറത്തുവിടണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ഇപ്പോൾ പുറത്തുവിട്ട രേഖകളെല്ലാം സ്പ്രിങ്ക്ളറിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.