തൃശൂർ: ലോകത്തെ വിറപ്പിച്ച് പടർന്നുപിടിക്കുന്ന കൊറോണ വൈറസ് തൃശൂർപൂരവും കൊണ്ടുപോയി. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർപുരം നടത്തേണ്ടെന്ന് തീരുമാനം. മന്ത്രിതല ചർച്ചകൾക്കു ശേഷം മന്ത്രി വി.എസ് സുനിൽ കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. പൂരം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. തീരുമാനം ഏകകണ്ഠമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആചാരാനുഷ്ടാനങ്ങള്‍ അഞ്ച് പേര് മാത്രമായി നടത്തും. ഭക്തജനങ്ങളെ അനുവദിക്കില്ല. നേരത്തെ പൂരം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെ ങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ-ചൈന യുദ്ധകാലത്താണ് തൃശുപൂര് പൂരം ഇതിനു മുന്‍പ് മുടങ്ങിയത്.
ആചാരാനുഷ്ടാനങ്ങള്‍ അഞ്ച് പേര് മാത്രമായി നടത്തും. ഭക്തജനങ്ങളെ അനുവദിക്കില്ല. നേരത്തെ പൂരം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെ ങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ-ചൈന യുദ്ധകാലത്താണ് തൃശുപൂര് പൂരം ഇതിനു മുന്‍പ് മുടങ്ങിയത്.