ശ്രീനഗർ: കാഷ്മീരിൽ 70 പേർക്കെതിരെ ചുമത്തിയിരുന്ന പൊതുസുരക്ഷാ നിയമം (പിഎസ്എ) കാഷ്മീർ ഭരണകൂടം റദ്ദാക്കി. കോവിഡ്-19 വ്യാപന പശ്ചാത്തലത്തിന്റെ പശ്ചാത്തലത്തിലാണ് മോചനം.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് നിരവധി രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയിരുന്നു. ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലും ജമ്മുവിലെ കോട്ട് ബല്‍വാല്‍ ജയിലിലും കഴിഞ്ഞിരുന്ന 24 തടവുകാർ ഇതിനകം മോചിതരായി. ഇതിലധികവും രാഷ്ട്രീയ തടവുകാരാണ്.
ജമ്മു കാഷ്മീർ സര്‍ക്കാരിന്റെ നിര്‍ദേശത്തിന് കേന്ദ്രം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇതേത്തുടർന്നു ഉത്തര്‍പ്രദേശിലും ഹരിയാനയിലും തടവില്‍ കഴിയുന്ന കാഷ്മീരികളെയും മോചിപ്പിക്കും.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് നിരവധി രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയിരുന്നു. ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലും ജമ്മുവിലെ കോട്ട് ബല്‍വാല്‍ ജയിലിലും കഴിഞ്ഞിരുന്ന 24 തടവുകാർ ഇതിനകം മോചിതരായി. ഇതിലധികവും രാഷ്ട്രീയ തടവുകാരാണ്.
ജമ്മു കാഷ്മീർ സര്‍ക്കാരിന്റെ നിര്‍ദേശത്തിന് കേന്ദ്രം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇതേത്തുടർന്നു ഉത്തര്‍പ്രദേശിലും ഹരിയാനയിലും തടവില്‍ കഴിയുന്ന കാഷ്മീരികളെയും മോചിപ്പിക്കും.