+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുജീബുർ റഹ്മാൻ വധം: പ്രതിയായ മുൻ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ‌ പ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നു. പുറത്താക്കപ്പെട്ട സൈനിക ഓഫീസർ അബ്ദുൾ മജീദിനെ
മുജീബുർ റഹ്മാൻ വധം: പ്രതിയായ മുൻ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ‌ പ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നു. പുറത്താക്കപ്പെട്ട സൈനിക ഓഫീസർ അബ്ദുൾ മജീദിനെയാണ് തൂക്കിലേറ്റിയത്. കൊലപാതകം നടന്ന് 45 വർഷങ്ങൾക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കിയത്.

1975 ഓഗസ്റ്റ് 15-നാണ് സൈനികോദ്യോഗസ്ഥരുടെ ഗൂഢാലോചനയെത്തുടർന്ന് മുജീബുർ റഹ്മാൻ കുടുംബത്തോടൊപ്പം കൊല്ലപ്പെട്ടത്. കേസിന്‍റെ വിചാരണ 1997-ലാണ് ആരംഭിച്ചത്. കുറ്റക്കാരെന്നു തെളിഞ്ഞ 12 സൈനികരുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു. 2010-ൽ അഞ്ചുപേരുടെ ശിക്ഷ നടപ്പാക്കുകയും ചെയ്തു. ഒരു പ്രതി സിംബാബ്‍വേയിൽവെച്ച് മരിച്ചു.

മജീദടക്കം ആറുപേരെ ഇനിയും പിടികിട്ടാനുണ്ടായിരുന്നു. കഴിഞ്ഞാഴ്ചയാണ് പിടികിട്ടാപ്പുള്ളിയായ മജീദ് മിർപുരിൽ അറസ്റ്റിലായത്. ഇനിയും പിടികിട്ടാനുള്ള അഞ്ചുപേരിൽ ഒരാൾ യു.എസിലും ഒരാൾ കാനഡയിലുമുണ്ടെന്ന് ബംഗ്ലാദേശ് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.
More in Latest News :