മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്ന് വിശേഷിപ്പിക്കുന്ന ധാരാവിയിൽ വീണ്ടും കോവിഡ്-19 മരണം. ഇതോടെ ധാരാവിയിൽ രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടാനും സർക്കാർ തീരുമാനിച്ചു.. ഇതിന്റെ ഭാഗമായി പഴം, പച്ചക്കറികളടക്കം അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
അതേസമയം, മെഡിക്കൽ സ്റ്റോറുകൾക്ക് പ്രവർത്തിക്കാം. അവശ്യവസ്തുക്കൾ മുനിസിപ്പൽ കോർപ്പറേഷൻ വീടുകൾ തോറും എത്തിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചു.
ധാരാവിയിൽ ബുധനാഴ്ച അഞ്ചു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 15 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്.
കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടാനും സർക്കാർ തീരുമാനിച്ചു.. ഇതിന്റെ ഭാഗമായി പഴം, പച്ചക്കറികളടക്കം അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
അതേസമയം, മെഡിക്കൽ സ്റ്റോറുകൾക്ക് പ്രവർത്തിക്കാം. അവശ്യവസ്തുക്കൾ മുനിസിപ്പൽ കോർപ്പറേഷൻ വീടുകൾ തോറും എത്തിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചു.
ധാരാവിയിൽ ബുധനാഴ്ച അഞ്ചു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 15 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്.