+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കര്‍ണാടകത്തിലും ലോക്ക്ഡൗണ്‍ നീട്ടും

ബംഗളൂരു: കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. അന്തിമതീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേ
കര്‍ണാടകത്തിലും ലോക്ക്ഡൗണ്‍ നീട്ടും
ബംഗളൂരു: കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. അന്തിമതീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമെന്നും യെദിയൂരപ്പ അറിയിച്ചു.

അതേസമയം, കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കല്‍ബുര്‍ഗി സ്വദേശിയായ 65 കാരനാണ് മരിച്ചത്. കല്‍ബുര്‍ഗിയില്‍ നടക്കുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. കര്‍ണാടകയില്‍ കോവിഡ് 181 പേര്‍ക്ക് റി‌പ്പോര്‍ട്ട് ചെയ്തു.

ഒഡീഷയിലും ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജൂണ്‍ 17 വരെ സ്‌കൂളുകള്‍ തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 30 വരെ വിമാന, ട്രെയിന്‍ സര്‍വീസുകള്‍ സംസ്ഥാനത്തേക്ക് ആരംഭിക്കരുതെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
More in Latest News :