+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിർഭയ കേസ്: മാർച്ച് മൂന്നിന് പ്രതികളെ തൂക്കിലേറ്റണമെന്ന് കോടതി

ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കണമെന്ന് ഡൽഹി കോടതിയുടെ ഉത്തരവ്. പ്രതികളുടെ ഹർജികളൊന്നും മറ്റ് കോടതികളു
നിർഭയ കേസ്: മാർച്ച് മൂന്നിന് പ്രതികളെ തൂക്കിലേറ്റണമെന്ന് കോടതി

ന്യൂഡൽഹി:  നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കണമെന്ന് ഡൽഹി കോടതിയുടെ ഉത്തരവ്. പ്രതികളുടെ ഹർജികളൊന്നും മറ്റ് കോടതികളുടെ പരിഗണനയിൽ ഇല്ലെന്ന സ്ഥിതി വന്നതോടെയാണ് വീണ്ടും മരണവാറണ്ട് പുറപ്പെടുവിക്കാൻ കോടതി തീരുമാനിച്ചത്. കേസിലെ മൂന്നാമത്തെ മരണവാറണ്ടാണിത്.

പ്രതികൾ ദയാഹർജിയും മറ്റ് നിയമനടപടികളിലേക്കും പോയതോടെയാണ് ആദ്യത്തെ രണ്ടു മരണവാറണ്ടുകളും അസാധുവായത്. മാർച്ച് മൂന്നിന് പുലർച്ചെ ആറിന് ശിക്ഷ നടപ്പാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

എന്നാൽ പ്രതികളിൽ ഒരാളായ പവൻ ഗുപ്ത ഇനിയും ദയാഹർജി രാഷ്ട്രപതിക്ക് നൽകാനുണ്ട്. ദയാഹർജിയുമായി രാഷ്ട്രപതിയെ ഇയാൾ സമീപിക്കുന്നതോടെ മൂന്നാമത്തെ മരണവാറണ്ടും അസാധുവാകാനാണ് സാധ്യത. അതിനാൽ മാർച്ച് മൂന്നിന് ശിക്ഷ നടപ്പാക്കാൻ സാങ്കേതിക തടസമുണ്ടാകും.

അതിനിടെ പ്രതികളിൽ ഒരാളുടെ അമ്മ കോടതി മുറിക്കുള്ളിൽ പൊട്ടിക്കരഞ്ഞു. മകനെ വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ കോടതിയിൽ എത്തിയത്. എന്നാൽ കോടതി ഈ ആവശ്യം ചെവിക്കൊണ്ടില്ല.

More in Latest News :