+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുറ്റവാളിയെന്ന് തെളിയുംവരെ ഗൺമാൻ തനിക്കൊപ്പം ഉണ്ടാകുമെന്ന് കടകംപള്ളി

തിരുവനന്തപുരം: പോലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ പ്രതിചേർ‌ക്കപ്പെട്ടിട്ടുള്ള ഗൺമാനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറ്റവാളിയെന്ന് ത
കുറ്റവാളിയെന്ന് തെളിയുംവരെ ഗൺമാൻ തനിക്കൊപ്പം ഉണ്ടാകുമെന്ന് കടകംപള്ളി
തിരുവനന്തപുരം: പോലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ പ്രതിചേർ‌ക്കപ്പെട്ടിട്ടുള്ള ഗൺമാനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറ്റവാളിയെന്ന് തെളിയും വരെ അദ്ദേഹം തന്‍റെ ഗൺമാനായി തുടരുമെന്ന് മന്ത്രി പറഞ്ഞു. സനില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കരുതി കുറ്റക്കാരനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പതിനൊന്ന് പ്രതികളുള്ള കേസില്‍ കടകംപള്ളിയുടെ ഗണ്‍മാന്‍ സനില്‍ കുമാർ മൂന്നാം പ്രതിയാണ‌്‍. പേരൂര്‍ക്കട പോലീസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.
More in Latest News :