ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ സിബിഐയ്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആർജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നടപടി.
സിബിഐ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് ആവശ്യപ്പെട്ടിരിക്കുന്നത്. ചികിത്സയ്ക്കുവേണ്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലാലു സുപ്രീം കോടതിയെ സമീപിച്ചത്.
1900-97 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരിരുന്ന കാലത്ത് ലാലുപ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം.
സിബിഐ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് ആവശ്യപ്പെട്ടിരിക്കുന്നത്. ചികിത്സയ്ക്കുവേണ്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലാലു സുപ്രീം കോടതിയെ സമീപിച്ചത്.
1900-97 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരിരുന്ന കാലത്ത് ലാലുപ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം.