+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഴ്സുമാരുടെ ശന്പള പരിഷ്കരണം: വിജ്ഞാപനത്തിനു സ്റ്റേയില്ല

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളം പരിഷ്കരിച്ച ലേബർ കമ്മീഷണർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജുമെന്‍റുകളുടെ ആവശ്യം ഹൈക്കോടത
നഴ്സുമാരുടെ ശന്പള പരിഷ്കരണം: വിജ്ഞാപനത്തിനു സ്റ്റേയില്ല
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളം പരിഷ്കരിച്ച ലേബർ കമ്മീഷണർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജുമെന്‍റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി.

ആശുപത്രി മാനേജുമെന്‍റുകൾക്ക് സർക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാരിന്‍റെ മധ്യസ്ഥതയിൽ ചർച്ച തുടരാമെന്നും കേസ് ഒരു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നും കോടതി ഉത്തരവിട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്‍റുകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി നടപടി.

വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാർക്ക് 20,000 രൂപയാണ് അടിസ്ഥാന ശന്പളം. ജനറൽ, ബിഎസ്‌സി നഴ്സുമാർക്ക് ഈ ശന്പളം ലഭിക്കും. പത്തു വർഷം സർവീസുള്ള എഎൻഎം നഴ്സുമാർക്കും 20,000 രൂപ വേതനമായി ലഭിക്കും.

ഡിഎ, ഇൻക്രിമെന്‍റ്, വെയ്റ്റേജ് എന്നീ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോർട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തിൽ അലവൻസുകൾ ഒഴിവാക്കിയിട്ടുണ്ട്.
More in Latest News :