+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരീക്ഷ മറികടക്കാൻ സ്വയംപഠന ചലഞ്ച്

എല്ലാ വെല്ലുവിളികളിലും മറഞ്ഞിരിക്കുന്ന ഒരു അവസരമുണ്ട്. കോവിഡ് 19 ലോക്ക് ഡൗൺ ഉന്നത വിദ്യാഭ്യാസ
പരീക്ഷ മറികടക്കാൻ  സ്വയംപഠന ചലഞ്ച്
എല്ലാ വെല്ലുവിളികളിലും മറഞ്ഞിരിക്കുന്ന ഒരു അവസരമുണ്ട്. കോവിഡ്- 19 ലോക്ക് ഡൗൺ ഉന്നത വിദ്യാഭ്യാസ രംഗത്ത്, വിശിഷ്യാ പരീക്ഷാനടത്തിപ്പിൽ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. വിദ്യാർഥികളുടെ അധ്യയനവർഷം നഷ്ടപ്പെടാതെയും ബിരുദത്തിന്‍റെ ഗുണനിലവാരം നിലനിർത്തിക്കൊണ്ടും ഈ പ്രശ്ന കാലഘട്ടത്തെ മറികടക്കാനുള്ള ആകസ്മിക പദ്ധതികൾ (Contingency Plans) ആവിഷ്കരിച്ചു നടപ്പിലാക്കാൻ സർവകലാശാല ഭരണ സംവിധാനങ്ങൾക്ക് കഴിയുമെന്നു പ്രത്യാശിക്കാം. കോവിഡ്- 19 ലോക്ക് ഡൗൺ കാലം വിദ്യാർഥികളെ എപ്രകാരം ബാധിക്കുന്നുവെന്നും അവതരണംചെയ്യാൻ വിദ്യാർഥികളെ എങ്ങനെ പ്രാപ്തരാക്കാമെന്നും വിദ്യാർഥികളുടെ പക്ഷം ചേർന്നുനിന്നുകൊണ്ടു പഠിക്കേണ്ടത് അനിവാര്യമാണ്. കൂട്ടിലടയ്ക്കപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ അക്കാദമിക പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിക്കാത്ത ഒരു അവസ്ഥയാണല്ലോ നിലവിലുള്ളത്.

ഗൗരവമുള്ള പ്രശ്നങ്ങൾ

1. നീണ്ടുപോകുന്ന പരീക്ഷകൾ, 2. പഠിച്ചു തീരാത്ത പാഠഭാഗങ്ങൾ, 3. കോഴ്സ് അവസാനിക്കുന്നതിലുള്ള അവ്യക്തത, 4. മങ്ങുന്ന തുടർപഠന സാധ്യതകൾ, 5. അടഞ്ഞുപോയ /പോകാനിടയുള്ള ഉന്നത പഠന/ വിദേശ പഠന സാധ്യതകൾ, 6. പൊലിഞ്ഞുപോയ കാന്പസ് പ്ലേസ്മെന്‍റ് സാധ്യതകൾ, 7. അധ്യാപകർ ലഭ്യമല്ലാത്ത അവസ്ഥ, 8. അടഞ്ഞുകിടക്കുന്ന ലൈബ്രറികൾ, 9. ഗ്രൂപ്പ് സ്റ്റഡിയുടെ സാധ്യതയില്ലായ്മ, 10. രക്ഷിതാക്കൾ നേരിടുന്ന സാന്പത്തിക പ്രശ്നങ്ങൾ, 11. അടഞ്ഞുകിടക്കുന്ന ലാബുകൾ, 12. പൂർത്തീകരിക്കാത്ത പ്രോജക്ട് വർക്കുകൾ, 13. നടക്കാത്ത മോഡൽ പരീക്ഷകൾ എന്നിങ്ങനെ നീണ്ടുപോകുന്ന അവരുടെ പ്രശ്നങ്ങൾ. ഇവയിൽ പലതും ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിലൂടെ വിദ്യാർഥികൾക്കുതന്നെ മറികടക്കാവുന്നതാണ്. നിലവിലുള്ള അധ്യയന സംവിധാനത്തിൽ പഠിതാവിന്‍റെ സർഗാത്മകമായ കഴിവുകളും ആവിഷ്കാര ചിന്തകളും പരിപോഷിപ്പിക്കാനുള്ള മാർഗങ്ങൾ തുലോം പരിമിതമാണ്. ലോക്ക് ഡൗൺ കാലഘട്ടം ശരിയായി വിനിയോഗിച്ചാൽ സ്വയം പഠനത്തിലൂടെ വിദ്യാർഥികൾക്ക് വളരെ വ്യത്യസ്തരായി മാറാനും പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിക്കും.

പലപ്പോഴും അധ്യാപകർ ചിന്തിക്കുന്നതിനുമപ്പുറത്തേക്കു തങ്ങളുടെ ഭാവനയെ ചലിപ്പിച്ച് ആശയങ്ങളെ ദൃശ്യവത്കരിക്കാൻ കഴിവുള്ളവരാണു വിദ്യാർഥികൾ. സ്വയം പഠനത്തിലൂടെ വിദ്യാർഥികൾക്കു വളരെ ക്രിയാത്മകവും സർഗാത്മകവും വ്യത്യസ്തവുമായ ശരിയുത്തരങ്ങൾ നല്കി തങ്ങളുടെ ഉത്തരക്കടലാസിനെ ശ്രദ്ധേയമാക്കാനും അധ്യാപകനെ അന്പരപ്പിച്ച് ഉന്നത വിജയം നേടാനും സാധിക്കും. സ്വയം പഠനത്തെ മികവുറ്റതാക്കുന്നതിന് ഒരു 12 ഇന പരിപാടി നിർദേശിക്കട്ടെ.

12 ഇന പരിപാടി

1. അംഗീകൃത പാഠ്യപദ്ധതിയും മാതൃകാ ചോദ്യ പേപ്പറും അടിസ്ഥാനമാക്കുക (Syllabus & Model Question Paper): പഠിപ്പിച്ചുതീരാത്ത പാഠഭാഗം സിലബസ് നോക്കി കൃത്യമായി മനസിലാക്കണം. സിലബസ് യൂണിവേഴ്സിറ്റിയുടെയോ കോളജിന്‍റെയോ സൈറ്റിൽനിന്നെടുക്കാം. മാതൃകാ ചോദ്യ പേപ്പറും മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറും അധ്യാപകരുടെ സഹായത്തോടെ നേടിയെടുക്കണം. ഇവ അടിസ്ഥാനമാക്കി വേണം സ്വയം പഠനം ആരംഭിക്കാൻ.

2. അനുയോജ്യമായ സമയക്രമം നിശ്ചയിക്കണം: ഓരോ ദിവസവും സ്വയം പഠനത്തിന് ഉപയോഗിക്കേണ്ട മണിക്കൂറുകൾ മുൻകൂട്ടി നിശ്ചയിക്കണം. ഇങ്ങനെ സ്വയം നിശ്ചയിച്ച സമയക്രമം നിശ്ചയമായും പാലിക്കണം.

3. ലോക്ക് ഡൗണിലെ ഓരോ രണ്ടുദിവസത്തിനും ലക്ഷ്യം (target) നിശ്ചയിക്കണം: രണ്ടു ദിവസം കൂടുന്പോൾ നേട്ടങ്ങൾ വിലയിരുത്തി അനുപാതം കണക്കാക്കണം. എഴുപത്തിയഞ്ചു ശതമാനം മുതൽ തൊണ്ണൂറു ശതമാനം വരെ നേടിയെന്നു വരാം. തുടർന്നു വരുന്ന ദിവസങ്ങളിൽ തൊണ്ണൂറു ശതമാനത്തിനോ അതിനു മുകളിലോ എത്തിക്കാനായി ശ്രമിക്കണം.

4. സർവകലാശാല ശിപാർശ ചെയ്തിരിക്കുന്ന ഗ്രന്ഥം ഉപയോഗിക്കണം: ലോക്ക് ഡൗൺ കാലത്ത് പല ഗ്രന്ഥങ്ങൾ തേടി പോകുന്നതിനു പകരം ഗുണനിലവാരമുള്ള ഒരു ഗ്രന്ഥം പല പ്രാവശ്യം വായിച്ച് പരീക്ഷയ്ക്ക് ഒരുങ്ങുന്നതാണു പ്രായോഗികം.

5. അധ്യാപകന്‍റെ ഫോൺ നിശ്ചലമാകരുത്; ആക്കരുത്: അധ്യാപകരെ നിരന്തരം ഫോണിലൂടെയും ഇ-മെയിലിലൂടെയും ബന്ധപ്പെട്ടുകൊണ്ടിരിക്കണം. സംശയങ്ങൾ അപ്പപ്പോൾതന്നെ അധ്യാപകനെ അറിയിച്ച് പരിഹാരം തേടണം.

6. ലഘുനോട്ട് തയാറാക്കി കരുതുക: സ്വയം പഠനം നടത്തുന്ന പാഠഭാഗങ്ങൾക്ക് ലഘുവായ നോട്ടുകൾ പ്രധാന കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി തയാറാക്കണം. ഈ നോട്ട് വീണ്ടും വീണ്ടും വായിക്കുക. പരീക്ഷകൾ ഇടവേളയില്ലാതെ നടക്കാനാണു സാധ്യത. ലഘുനോട്ടുകൾ ഒറ്റ രാത്രികൊണ്ടു വീണ്ടും വായിച്ച് ഓർമ പുതുക്കാൻ സഹായിക്കും. (പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിനുമുന്പ് ഈ നോട്ടുകൾ വെളിയിൽ സൂക്ഷിക്കാൻ മറന്നുപോകരുത്)

7. ആത്മവിശ്വാസം കൈവെടിയരുത്: ഓഖി, വെള്ളപ്പൊക്കം മുതലായ പ്രതിസന്ധികൾ മറികടന്ന മലയാളിയുടെ ആത്മവിശ്വാസത്തിന്‍റെ പൈതൃകം നമ്മുടെ സന്പത്താണ്. പ്രതികൂല സാഹചര്യത്തിലും സ്വയം പഠനത്തിലൂടെ പൂർവാധികം ശോഭിക്കും എന്ന പോസിറ്റീവ് ചിന്ത എല്ലായ്പ്പോഴും മനസിൽ ഉണ്ടാവണം.

8. നല്ല ഉറക്കം, ആവശ്യത്തിനു വിനോദം, വിശ്രമം, വ്യായാമം: കോവിഡ് കാലത്ത് ദിവസവും ഏഴു മുതൽ എട്ടുവരെ മണിക്കൂർ ഉറങ്ങാൻ സമയം കണ്ടെത്തണം. പ്രഭാതവും പ്രദോഷവും പഠനത്തിനു മാറ്റിവച്ച് ബാക്കി സമയം വിനോദം, വിശ്രമം, വ്യായാമം, മെഡിറ്റേഷൻ എന്നിവയ്ക്കായി ക്രമപ്പെടുത്തി ഉപയോഗിക്കണം. അമിത ഭക്ഷണം ഒഴിവാക്കണം. മനസിനെ ശാന്തമായി നിലനിറുത്തുന്നതിലാണു വിജയം.

9. ആവർത്തിച്ചുള്ള വായനയും പഠനവും: സ്വയം പഠനത്തിൽ ആവർത്തനത്തിനു വലിയ സ്ഥാനമാണുള്ളത്. പ്രധാന പാഠഭാഗങ്ങൾ ആവർത്തിച്ചുവായിച്ച് ഹൃദിസ്ഥമാക്കണം.
10. സ്വയം പരീക്ഷകൾ: സ്വന്തമായി പഠിച്ച ഭാഗത്തിനു മാതൃകാ ചോദ്യപേപ്പറിന്‍റെ സഹായത്തോടെ ചോദ്യങ്ങൾ തയാറാക്കി നിശ്ചിത സമയം പാലിച്ച് പരീക്ഷ എഴുതി ശീലിക്കാവുന്നതാണ്. പഠനത്തിന്‍റെ പുരോഗതി വിലയിരുത്തുന്നതിനും സർവകലാശാല പരീക്ഷയ്ക്ക് സമയം പാലിക്കുന്നതിനും സ്വയം പരീക്ഷ സഹായിക്കും.

11. ഗൂഗിൾ പഠന സഹായി: അടഞ്ഞ ലൈബ്രറിക്കും നടക്കാത്ത ക്ലാസുകൾക്കും ഗൂഗിൾ ഒരു പരിധിവരെ സഹായകരമാണ്. ചില ബുക്കുകളെങ്കിലും ഗൂഗിളിൽ ലഭ്യമാണ്. പല വിഷയങ്ങൾക്കുമുള്ള പാഠഭാഗങ്ങൾ National Digital Library of Indiaയിൽ ലഭ്യമാണ്. (www. ndl.iitkgp.ac.in) സയൻസ് വിഷയങ്ങൾക്ക് Nptel Lecture Series ലഭ്യമാണ്. (www. nptel.ac.in, www.swayam.gov.in). പ്രഗത്ഭരായ അധ്യാപകരുടെ ബന്ധപ്പെട്ട വിഷയങ്ങളിലെ ക്ലാസുകൾ യുട്യൂബിൽ (Youtube) നിന്നെടുത്തും പഠിക്കാവുന്നതാണ്. ലോക്ക് ഡൗൺ നീണ്ടുപോയാൽ ഇപ്രകാരമുള്ള റഫറൻസുകളിലൂടെ തങ്ങളുടെ അറിവു വർധിപ്പിക്കാൻ വിദ്യാർഥികൾക്കാവും. തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സൈറ്റുകളുടെ വിവരം ബന്ധപ്പെട്ട അധ്യാപകരിൽനിന്നു നേടിയെടുക്കണം.

12. കൂട്ടായ പഠനവും ചർച്ചയും: ഗൂഗിൾ ഡുവോ (Google Duo), വാട്ട്സ് ആപ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായ ആപ്പുകളിലൂടെ ദിവസവും നിശ്ചിത സമയത്ത് നിശ്ചയിച്ച സമയം മാത്രം സഹപാഠികളുമായി വീഡിയോ കോൺഫറൻസിനുള്ള സാധ്യതയും ഉണ്ട്. ഇതിലൂടെ കൂട്ടായ പഠനവും അക്കാദമിക കാര്യങ്ങളിലുള്ള പൊതുചർച്ചയും സാധ്യമാക്കി ഗ്രൂപ്പ് സ്റ്റഡിയുടെ ഗുണങ്ങൾ നേടാൻ പരിശ്രമിക്കണം.

ഫലവത്തായ പഠന രീതി

സ്വയം പഠനം എക്കാലത്തും എല്ലാറ്റിലും മികച്ച പഠനരീതിയാണ് എന്നല്ല ഇവിടെ സമർഥിക്കുന്നത്. കോവിഡ്- 19 ലോക്ക് ഡൗണിനെ മറികടന്ന് മികച്ച രീതിയിൽ പരീക്ഷയ്ക്ക് ഒരുങ്ങുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ഫലവത്തായ ഒരു പഠന രീതിയാണ് സ്വയം പഠനം എന്നതാണു വിവക്ഷ.

വ്യത്യസ്ത ചിന്താധാരകളിലൂടെ സഞ്ചരിച്ച് അങ്ങയറ്റം ബുദ്ധിമുട്ടുള്ള ആശയങ്ങളെക്കുറിച്ചുപോലും തനതായ ബോധ്യങ്ങളിൽ എത്തിച്ചേരാൻ സ്വയം പഠനം വഴിയൊരുക്കും. സ്വയം പഠനം മികച്ച ആത്മവിശ്വാസത്തിലേക്ക് വിദ്യാർഥിയെ നയിക്കും. (Self study builds self confidence).

വ്യക്തമായ ലക്ഷ്യത്തോടെയും ഉത്തമമായ ആത്മവിശ്വാസത്തോടെയും അവശേഷിക്കുന്ന ലോക്ക് ഡൗൺ കാലഘട്ടം വിനിയോഗിച്ചാൽ കോവിഡ്- 19 എന്ന മഹാമാരി വിദ്യാർഥികൾക്ക് മറഞ്ഞിരിക്കുന്ന ഒരു അനുഗ്രഹമായി മാറും. അതൊരു വെല്ലുവിളിയാണ്. അവസരത്തിനൊത്ത് ഉയരാൻ വിദ്യാർഥികൾക്കു സാധിക്കട്ടെ.

ഡോ. വി.വി. ജോർജുകുട്ടി
(ലേഖകൻ കാലിക്കട്ട് യൂണിവേഴ്സിറ്റി മുൻ പരീക്ഷാ കൺട്രോളറാണ്)