ഡാളസ്: പ്രഫസർ കോശി വർഗീസ് (ബാബിലൂ) അന്തരിച്ചു. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വർഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ്. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.
37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിലാണ് സ്ഥിര താമസം. നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളജുകളിൽ പ്രഫസറായി ജോലി ചെയ്തു വരികയായിരുന്നു.
ഇതിനുപുറമെ ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റൽ വഴി മാനസികാരോഗ്യ ലൈസണായിയും സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു.
ഭാര്യ: സൂസൻ വർഗീസ് (യുടി സൗത്ത് വെസ്റ്റ് ), മക്കൾ: അലിസൺ വർഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വർഗീസ്.
ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിൽ വ്യാഴാഴ്ച വൈകുന്നേരം 4.30 മുതൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.
37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിലാണ് സ്ഥിര താമസം. നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളജുകളിൽ പ്രഫസറായി ജോലി ചെയ്തു വരികയായിരുന്നു.
ഇതിനുപുറമെ ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റൽ വഴി മാനസികാരോഗ്യ ലൈസണായിയും സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു.
ഭാര്യ: സൂസൻ വർഗീസ് (യുടി സൗത്ത് വെസ്റ്റ് ), മക്കൾ: അലിസൺ വർഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വർഗീസ്.
ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിൽ വ്യാഴാഴ്ച വൈകുന്നേരം 4.30 മുതൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.