കുവൈറ്റ് സിറ്റി: രാജ്യത്തുടനീളം തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച ഉച്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അന്തരീക്ഷത്തിലെ ന്യൂനമർദത്തിന്റെ സാന്നിദ്ധ്യം കാരണം നേരിയ തോതിലുള്ള ഇടിയോട് കൂടിയുള്ള മഴയായിരിക്കും ഉണ്ടാവുകയെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി സൂചിപ്പിച്ചു. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് മഴയ് കനക്കനും സാധ്യതയുണ്ട്.
ആറടി വരെ തിരമാലകൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ശക്തമായ കാറ്റും കുറഞ്ഞ ദൂരക്കാഴ്ചയും സംഭവിക്കുന്നതോടൊപ്പം കടലിലെ സ്ഥിതി മോശമാകാനും ഇടയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തണുത്ത കാലാവസ്ഥ വരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സ്ഥിതി മെച്ചപ്പെടുമെന്ന് അൽ ഖറാവി പറഞ്ഞു.
അന്തരീക്ഷത്തിലെ ന്യൂനമർദത്തിന്റെ സാന്നിദ്ധ്യം കാരണം നേരിയ തോതിലുള്ള ഇടിയോട് കൂടിയുള്ള മഴയായിരിക്കും ഉണ്ടാവുകയെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി സൂചിപ്പിച്ചു. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് മഴയ് കനക്കനും സാധ്യതയുണ്ട്.
ആറടി വരെ തിരമാലകൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ശക്തമായ കാറ്റും കുറഞ്ഞ ദൂരക്കാഴ്ചയും സംഭവിക്കുന്നതോടൊപ്പം കടലിലെ സ്ഥിതി മോശമാകാനും ഇടയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തണുത്ത കാലാവസ്ഥ വരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സ്ഥിതി മെച്ചപ്പെടുമെന്ന് അൽ ഖറാവി പറഞ്ഞു.