+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊഴിലുറപ്പ് തൊഴിലാളികളുടെ നെൽക്കൃഷിയിൽ നൂറുമേനി

ധർമശാല: ആന്തൂർ നഗരസഭയിലെ മൂന്നാം വാർഡിൽ എട്ട് തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് കാനൂൽ വയലിൽ നടത്തിയ മൂന്ന് ഏക്കർ നെൽക്കൃഷിയിൽ നൂറുമേനി വിളവ്നേടി. കൊയ്ത്
തൊഴിലുറപ്പ് തൊഴിലാളികളുടെ നെൽക്കൃഷിയിൽ നൂറുമേനി
ധർമശാല: ആന്തൂർ നഗരസഭയിലെ മൂന്നാം വാർഡിൽ എട്ട് തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് കാനൂൽ വയലിൽ നടത്തിയ മൂന്ന് ഏക്കർ നെൽക്കൃഷിയിൽ നൂറുമേനി വിളവ്നേടി. കൊയ്ത്തുത്സവം നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കൃഷിഭവനിൽ നിന്ന് ലഭിച്ച "മട്ട ത്രിവേണി' വിത്താണ് മികച്ച വിളവ് നൽകിയത്.

നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ കെ.വി. പ്രേമരാജൻ, കെ.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർ എം. പ്രീത, കൃഷി ഓഫീസർ ടി.ഒ. വിനോദ് കുമാർ, പാച്ചേനി വിനോദ്, പാടശേഖര സമിതി പ്രസിഡന്‍റ് കെ. രാജൻ, മുതിർന്ന കർഷകൻ പാച്ചേനി ഗോവിന്ദൻ, പി. അജിത്ത്, കെ. ധനേഷ്, കൃഷി അസിസ്റ്റന്‍റ് കെ. ജനാർദ്ദനൻ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി.