ഡാളസ്: മലയാളിക്ക് ചിരിവിരുന്നൊരുക്കിയ സിനാമാ നടൻ കൊച്ചു പ്രേമന്റെ നിര്യാണത്തിൽ ഡാളസ് സൗഹൃദ വേദി അനുശോചനം അറിയിച്ചു.
ചിരിയും നോട്ടവും മുഖത്തെ പ്രതെയ്ക ഭാവവും കുണുങ്ങി കുണുങ്ങി ശരീരം ഇളക്കിയുള്ള സംഭാഷണവും ഒക്കെ സിനിമ പ്രേക്ഷകരുടെ ഇടയിൽ മുഖ്യ സ്ഥാനം നൽകിയിരുന്നു. ഏതു അപ്രധാന കഥാപ്രത്രത്തെയും തനതായ ശൈലിയിൽ അവതരിപ്പിച്ചു പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു കൊണ്ടിരുന്ന ഒരു നിഷ്കളങ്ക അഭിനേതാവിനെ മലയാള സിനിമക്ക് നഷ്ടപ്പെട്ടതായി ഡാളസ് സൗഹൃദ വേദിയുടെ അനുശോചന കുറിപ്പിൽ അറിയിച്ചു.
പരേതന്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന ബന്ധു മിതാധികളോടൊപ്പം ഡാളസ് സൗഹൃദ വേദി അംഗങ്ങളും പങ്കു ചേരുന്നതായി രേഖപ്പെടുത്തി.
ചിരിയും നോട്ടവും മുഖത്തെ പ്രതെയ്ക ഭാവവും കുണുങ്ങി കുണുങ്ങി ശരീരം ഇളക്കിയുള്ള സംഭാഷണവും ഒക്കെ സിനിമ പ്രേക്ഷകരുടെ ഇടയിൽ മുഖ്യ സ്ഥാനം നൽകിയിരുന്നു. ഏതു അപ്രധാന കഥാപ്രത്രത്തെയും തനതായ ശൈലിയിൽ അവതരിപ്പിച്ചു പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു കൊണ്ടിരുന്ന ഒരു നിഷ്കളങ്ക അഭിനേതാവിനെ മലയാള സിനിമക്ക് നഷ്ടപ്പെട്ടതായി ഡാളസ് സൗഹൃദ വേദിയുടെ അനുശോചന കുറിപ്പിൽ അറിയിച്ചു.
പരേതന്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന ബന്ധു മിതാധികളോടൊപ്പം ഡാളസ് സൗഹൃദ വേദി അംഗങ്ങളും പങ്കു ചേരുന്നതായി രേഖപ്പെടുത്തി.