കരിന്പ : കരിന്പ പഞ്ചായത്തിലെ തെരുവുവിളക്കിലെ അറ്റക്കുറ്റപണികൾ വൈകുന്നതിനാൽ രണ്ടാം വാർഡിലെ മലയോര മേഖലയായ മരുതുംക്കാട്, മൂന്നേക്കർ, മീൻവല്ലം, കരിയട്ടി ഭാഗങ്ങളിലെ തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. ഈ വന്യജീവികളും ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്.
മാസങ്ങളായി പ്രവർത്തനരഹിതമായ തെരുവ് വിളക്കുകൾ റിപയർ ചെയ്യുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മലയോരമേഘകളിൽ തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ ആളുകൾക്ക് രാത്രിയായാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
തെരുവ് വിളക്ക് റിപ്പയർ ചെയ്യുന്നതിന് കരാർ എടുത്തിട്ടുള്ള കന്പനി ചില വാർഡുകളിൽ റിപയർ ചെയ്ത പോയ ഭാഗങ്ങളിലെ ലൈറ്റുകളും ഏതാനും ദിവസത്തിനുള്ളിൽ പ്രവർത്തിക്കുന്നില്ല എന്നാണ് വ്യാപക പരാതി. കരാർ കന്പനി തികച്ചും നിഷേധാന്മക നിലപാടാണ് ജനങ്ങളോട് കൈകൊള്ളുന്നത് എന്നാണ് വ്യാപക പരാതി.
മാസങ്ങളായി പ്രവർത്തനരഹിതമായ തെരുവ് വിളക്കുകൾ റിപയർ ചെയ്യുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മലയോരമേഘകളിൽ തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ ആളുകൾക്ക് രാത്രിയായാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
തെരുവ് വിളക്ക് റിപ്പയർ ചെയ്യുന്നതിന് കരാർ എടുത്തിട്ടുള്ള കന്പനി ചില വാർഡുകളിൽ റിപയർ ചെയ്ത പോയ ഭാഗങ്ങളിലെ ലൈറ്റുകളും ഏതാനും ദിവസത്തിനുള്ളിൽ പ്രവർത്തിക്കുന്നില്ല എന്നാണ് വ്യാപക പരാതി. കരാർ കന്പനി തികച്ചും നിഷേധാന്മക നിലപാടാണ് ജനങ്ങളോട് കൈകൊള്ളുന്നത് എന്നാണ് വ്യാപക പരാതി.