+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതി പിടിയിൽ

കോട്ടയം: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കനകക്കുന്ന് പട്ടോളി മാർക്കറ്റിനുസമീപം പെരുമന പുതുവൽ സുധീഷ് കുമാറി (41)നെയാണ് ക
പ്രതി പിടിയിൽ
കോട്ടയം: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കനകക്കുന്ന് പട്ടോളി മാർക്കറ്റിനുസമീപം പെരുമന പുതുവൽ സുധീഷ് കുമാറി (41)നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 2021ൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയും പോലീസ് ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. കോടതിയിൽനിന്നു ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

തെരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പേരൂരില്‍നിന്നും പിടികൂടുകയായിരുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളിലായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.