+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരേ ജനപ്രതിനിധികൾ ധർണ നടത്തി

കൂരോപ്പട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടു സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കൂരോപ്പട പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ധർണാസമരം നടത്തി.പദ്ധതി
പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരേ ജനപ്രതിനിധികൾ ധർണ നടത്തി
കൂരോപ്പട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടു സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കൂരോപ്പട പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ധർണാസമരം നടത്തി.
പദ്ധതി വിഹിതത്തിലെ ആദ്യ ഗഡു ഏപ്രില്‍ എട്ടിനും കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ലഭിക്കേണ്ട രണ്ടാം ഗഡു ഒക്ടോബര്‍ 12നുമാണ് ലഭിച്ചത്. ഡിസംബറില്‍ ലഭിക്കേണ്ട മൂന്നാം ഗഡു ഒന്നിച്ച് നല്‍കുന്നതിനുപകരം മൂന്ന് ഗഡുക്കളായി നല്‍കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ആദ്യ ഗഡു നല്‍കാനുള്ള ഉത്തരവ് ഫെബ്രുവരി 13ന് ഇറക്കിയെങ്കിലും മാര്‍ച്ച് 18നാണ് ട്രഷറിയിലെത്തിയത്. മൂന്നാം ഗഡുവിന്‍റെ രണ്ടാം ഭാഗം മാർച്ച് 27നാണ് ട്രഷറിയിലെത്തിയത്. മൂന്നാം ഗഡുവിന്‍റെ മൂന്നാം ഭാഗമാകട്ടെ ഇതുവരെ നല്‍കിയിട്ടുമില്ല.
മൂന്നാം ഗഡുവിന്‍റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ചെലവഴിക്കാന്‍ സമയം ലഭിച്ചതുമില്ല. വൈകിയാണ് പണം നല്‍കിയതെങ്കിലും മാര്‍ച്ച് 31ന് മുന്പ് അത് ചെലവഴിച്ചില്ലെങ്കില്‍ സഞ്ചിത നിധിയിലേക്ക് മടക്കി നല്‍കണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്.
കൂരോപ്പട പഞ്ചായത്ത് ഓഫീസിന് മുന്പിൽ നടത്തിയ സമരം പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബാബു വട്ടുകുന്നേൽ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, അമ്പിളി മാത്യൂ, സന്ധ്യാ സുരേഷ്, സോജി ജോസഫ്, കോൺഗ്രസ് നേതാക്കളായ ടി.ജി ബാലചന്ദ്രൻ, പി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.