+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഹനത്തിൽ കയറ്റുന്നതിനിടെ വൈദ്യുതിപോസ്റ്റ് ദേഹത്തുവീണ് കരാർ തൊഴിലാളി മരിച്ചു

ചെറുവള്ളി: വൈദ്യുതിപോസ്റ്റ് പിക്കപ്പ് വാനിൽ കയറ്റുന്നതിനിടെ ദേഹത്തേക്കുവീണ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. കറുകച്ചാൽ പനയമ്പാല പത്താംകുഴിയിൽ പി.ബി. ചന്ദ്ര
വാഹനത്തിൽ കയറ്റുന്നതിനിടെ  വൈദ്യുതിപോസ്റ്റ് ദേഹത്തുവീണ്  കരാർ തൊഴിലാളി മരിച്ചു
ചെറുവള്ളി: വൈദ്യുതിപോസ്റ്റ് പിക്കപ്പ് വാനിൽ കയറ്റുന്നതിനിടെ ദേഹത്തേക്കുവീണ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. കറുകച്ചാൽ പനയമ്പാല പത്താംകുഴിയിൽ പി.ബി. ചന്ദ്രകുമാറിനാണ് (പ്രവീൺ-38) ദാരുണാന്ത്യം.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ മണിമല മൂലേപ്ലാവിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്നവർ മണിമലയിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുവള്ളി നേതാജി വായനശാലയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ചന്ദ്രകുമാർ. ഭാര്യ: ബിന്ദു. മക്കൾ: ശരൺ, കാർത്തിക, കീർത്തന. മൃതദേഹം ഇരുപത്താറാംമൈലിലെ സ്വകാര്യാശുപത്രി മോർച്ചറിയിൽ.