ന്യൂയോർക്ക്: യുഎസ്എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ സാംസ്കാരിക പരിപാടിയായ ’സർഗാരവ’ത്തിൽ പ്രശസ്തനായ കഥാകൃത്ത് പ്രധാന അച്ചടി മാധ്യമത്തിലെ ചീഫ് അസോസിയേറ്റ് എഡിറ്ററും ഭാഷാപോഷിണിയുടെ ചീഫ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം അതിഥിയായിരുന്നു കവി ഗീതാരാജന്റെ നിയന്ത്രണത്തിൽ സിയറാഫിയുടെ പ്രാർഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ യുഎസ എ എഴുത്തുകൂട്ടം പ്രസിഡന്റ് ഫിലിപ്പ് തോമസ ്ഏവരെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്തു.
പ്രശസ്ത എഴുത്തുകാരനും സിനിമാ നിർമ്മാതാവും നടനുമായ തന്പി ആന്റണി ആമുഖ പ്രഭാഷണം നടത്തിപരിപാടിയിൽ ആശംസകളറിയിച്ചു. യുഎസ്എ എഴുത്തുകൂട്ടം ട്രഷറർ മനോഹാർതോമസ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ന്ധപനച്ചിന്ധ എന്ന ജോസ് പനച്ചിപ്പുറത്തെയും അദ്ദേഹത്തിന്റെ രചനകളെയും പരിചയപ്പെടുത്തി.
എഴുത്തുകാരും മാധ്യമങ്ങളും എന്ന വിഷയത്തിൽ ഗഹനമായും വിജ്ഞാനപ്രദവുമായ കാഴ്ചപ്പാട് അദ്ദേഹം പങ്കവച്ചു. ആധുനിക കാലഘട്ടത്തിൽ രണ്ടുതരം സാഹിത്യം രണ്ടുതരം മാധ്യമങ്ങളിലൂടെ പുറത്തു വരുന്നു എന്നതാണ് ഇന്നിന്റെ പ്രത്യകതയായി അദ്ദേഹം പ്രസ്താവിച്ചു.
അച്ചടി മാധ്യമത്തിന്റെ പ്രത്യേകത ഒരു എഡിറ്ററിന്റെ സജീവ സാന്നിധ്യമാണെന്നും ഇന്ന് കാണുന്ന ഓണ്ലൈൻ മാധ്യങ്ങളിൽ ഒരു എഡിറ്ററിന്റെ അഭാവവുമാണ് എടുത്തുപറയേണ്ട വ്യത്യാസവുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഒരു പുസ്തകം എഴുതി കഴിഞ്ഞാൽ ഒരു നല്ല ലിറ്റററി എഡിറ്ററിന്റെ കൈയിലൂടെ കടന്നു പോകുന്പോഴാണ് ആ പുസ്തകം പ്രസിദ്ധികരണ യോഗ്യമായി മാറുന്നതെന്നും, എന്നാൽ നിർഭാഗ്യവശാൽ അങ്ങനെ ഒരു ശാഖാ മലയാള ഭാഷ പുസ്തകങ്ങളുടെ പ്രസാധകർക്കിടയിൽ അങ്ങനെയൊരാൾ ഇല്ലെന്നത് ഒരു കുറവ് തന്നെയാണെന്നും അദ്ദേഹം വ്യകതമാക്കി. എഴുത്തുകൂട്ടം കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ . സുകുമാർ കാനഡ കൃതജ്ഞത പറഞ്ഞു.
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ ന്യൂയോർക്ക് സമയം പത്തരക്ക് സർഗാരവം എന്ന സാഹിത്യ സാംസ്കാരിക പരിപാടി സൂം പ്ലാറ്റുഫോമിൽ ഉണ്ടായിരുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫോണ്: 917 974 2670
റിപ്പോർട്ട്: മനോഹർ തോമസ്
പ്രശസ്ത എഴുത്തുകാരനും സിനിമാ നിർമ്മാതാവും നടനുമായ തന്പി ആന്റണി ആമുഖ പ്രഭാഷണം നടത്തിപരിപാടിയിൽ ആശംസകളറിയിച്ചു. യുഎസ്എ എഴുത്തുകൂട്ടം ട്രഷറർ മനോഹാർതോമസ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ന്ധപനച്ചിന്ധ എന്ന ജോസ് പനച്ചിപ്പുറത്തെയും അദ്ദേഹത്തിന്റെ രചനകളെയും പരിചയപ്പെടുത്തി.
എഴുത്തുകാരും മാധ്യമങ്ങളും എന്ന വിഷയത്തിൽ ഗഹനമായും വിജ്ഞാനപ്രദവുമായ കാഴ്ചപ്പാട് അദ്ദേഹം പങ്കവച്ചു. ആധുനിക കാലഘട്ടത്തിൽ രണ്ടുതരം സാഹിത്യം രണ്ടുതരം മാധ്യമങ്ങളിലൂടെ പുറത്തു വരുന്നു എന്നതാണ് ഇന്നിന്റെ പ്രത്യകതയായി അദ്ദേഹം പ്രസ്താവിച്ചു.
അച്ചടി മാധ്യമത്തിന്റെ പ്രത്യേകത ഒരു എഡിറ്ററിന്റെ സജീവ സാന്നിധ്യമാണെന്നും ഇന്ന് കാണുന്ന ഓണ്ലൈൻ മാധ്യങ്ങളിൽ ഒരു എഡിറ്ററിന്റെ അഭാവവുമാണ് എടുത്തുപറയേണ്ട വ്യത്യാസവുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഒരു പുസ്തകം എഴുതി കഴിഞ്ഞാൽ ഒരു നല്ല ലിറ്റററി എഡിറ്ററിന്റെ കൈയിലൂടെ കടന്നു പോകുന്പോഴാണ് ആ പുസ്തകം പ്രസിദ്ധികരണ യോഗ്യമായി മാറുന്നതെന്നും, എന്നാൽ നിർഭാഗ്യവശാൽ അങ്ങനെ ഒരു ശാഖാ മലയാള ഭാഷ പുസ്തകങ്ങളുടെ പ്രസാധകർക്കിടയിൽ അങ്ങനെയൊരാൾ ഇല്ലെന്നത് ഒരു കുറവ് തന്നെയാണെന്നും അദ്ദേഹം വ്യകതമാക്കി. എഴുത്തുകൂട്ടം കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ . സുകുമാർ കാനഡ കൃതജ്ഞത പറഞ്ഞു.
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ ന്യൂയോർക്ക് സമയം പത്തരക്ക് സർഗാരവം എന്ന സാഹിത്യ സാംസ്കാരിക പരിപാടി സൂം പ്ലാറ്റുഫോമിൽ ഉണ്ടായിരുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫോണ്: 917 974 2670
റിപ്പോർട്ട്: മനോഹർ തോമസ്