+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ചവറ: ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരു ബൈക്കിൽ യാത്ര ചെയ്ത ഐആർഇയിലെ സ്ഥിരം ജീവനക്കാരനായ ബീഹാർ സ്വദേശി കുമാർ അനുഗ്രഹ
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്  മൂന്ന് പേർക്ക് പരിക്ക്
ചവറ: ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരു ബൈക്കിൽ യാത്ര ചെയ്ത ഐആർഇയിലെ സ്ഥിരം ജീവനക്കാരനായ ബീഹാർ സ്വദേശി കുമാർ അനുഗ്രഹ, ഒപ്പമുണ്ടായിരുന്ന കരാർ ജീവനക്കാരനായ ഹൈദ്രബാദ് സ്വദേശി മൊഹിയുദീൻ, മറ്റൊരു ബൈക്കിൽ സഞ്ചരിച്ച തട്ടാശേരി മാർക്കറ്റിലെ ഇറച്ചിക്കടയിലെ അതിഥി തൊഴിലാളിയ്ക്കുമാണ് പരിക്കേറ്റത്.
നീണ്ടകര എഎംസി മുക്കിൽ ഇന്നലെ രാവിലെ 6.20 നായിരുന്നു അപകടം. ഐആർഇയിലെ തൊഴിലാളികൾ സഞ്ചരിച്ച ബൈക്കും എതിരെ വന്ന അതിഥി തൊഴിലാളി സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം. പരിക്കേറ്റ മൂന്നു പേരെയും സമീപത്ത് ഉണ്ടായിരുന്നവർ ഇതുവഴി വന്ന വാഹനങ്ങളിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.