കണ്ണൂർ: ചെങ്കൽ ഖനനത്തിന് ജിയോളജി വകുപ്പ് പെർമിറ്റ് നൽകുന്നില്ലെന്ന് ക്വാറി ഉടമകൾ. അപേക്ഷ നൽകിയിട്ടും പെർമിറ്റ് നൽകാതെ അധികൃതർ വിവേചനം കാണിക്കുകയാണെന്നും ക്വാറി ഉടമകൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
120 അപേക്ഷകൾ കണ്ണൂരിൽ കെട്ടികിടക്കുകയാണ്. അശാസ്ത്രീയമായാണ് എന്‍വയോണ്‍മെന്റ് ക്ലിയറന്‍സ് നല്‍കുന്നത്. തിരുവനന്തപുരത്ത് മാത്രമാണ് ഓഫീസുള്ളത്. ജില്ലാ ഓഫിസില്‍ നിന്ന് അപേക്ഷ കൈമാറുന്നില്ലെന്നും അശാസ്ത്രീയമാണ് ഇപ്പോള്‍ പിഴ ഈടാക്കി കൊണ്ടിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴ ഈടാക്കിയിട്ടും ഉടന്‍ വിട്ടുനൽ കാൻ തയാറാകുന്നില്ലെന്നും ഉടമകൾ ആരോപിച്ചു.
പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ മണികണ്ഠൻ, ജില്ലാ പ്രസിഡന്റ് എം.പി.മനോഹരന്, ജോസ് നടപ്പുറം, കെ.വി.കൃഷ്ണന്, പി.പ്രകാശന് എന്നിവർ പങ്കെടുത്തു.
120 അപേക്ഷകൾ കണ്ണൂരിൽ കെട്ടികിടക്കുകയാണ്. അശാസ്ത്രീയമായാണ് എന്‍വയോണ്‍മെന്റ് ക്ലിയറന്‍സ് നല്‍കുന്നത്. തിരുവനന്തപുരത്ത് മാത്രമാണ് ഓഫീസുള്ളത്. ജില്ലാ ഓഫിസില്‍ നിന്ന് അപേക്ഷ കൈമാറുന്നില്ലെന്നും അശാസ്ത്രീയമാണ് ഇപ്പോള്‍ പിഴ ഈടാക്കി കൊണ്ടിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴ ഈടാക്കിയിട്ടും ഉടന്‍ വിട്ടുനൽ കാൻ തയാറാകുന്നില്ലെന്നും ഉടമകൾ ആരോപിച്ചു.
പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ മണികണ്ഠൻ, ജില്ലാ പ്രസിഡന്റ് എം.പി.മനോഹരന്, ജോസ് നടപ്പുറം, കെ.വി.കൃഷ്ണന്, പി.പ്രകാശന് എന്നിവർ പങ്കെടുത്തു.