+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തക്കാളി വരവ് കൂടി; വിലയിടിഞ്ഞു

ഉടുമല: ഉടുമലയുടെ പരിസര പ്രദേശങ്ങളിൽ നിന്നുള്ള തക്കാളിയുടെ വരവ് വർധിച്ചതോടെ വിലയിടിഞ്ഞു. തിരുപ്പൂർ ജില്ല ഉടുമലൈ മുനിസിപ്പാലിറ്റി ദിനചന്തയിൽ, ഉടുമലൈ
തക്കാളി വരവ് കൂടി; വിലയിടിഞ്ഞു
ഉടുമല: ഉടുമലയുടെ പരിസര പ്രദേശങ്ങളിൽ നിന്നുള്ള തക്കാളിയുടെ വരവ് വർധിച്ചതോടെ വിലയിടിഞ്ഞു. തിരുപ്പൂർ ജില്ല ഉടുമലൈ മുനിസിപ്പാലിറ്റി ദിനചന്തയിൽ, ഉടുമലൈ മേഖലയിലെ കർഷകർ അവരുടെ ഉൽപന്നങ്ങൾ വിൽപനയ്ക്ക് കൊണ്ടുവന്ന് ലേലത്തിൽ വിൽക്കുന്നു. കേരളത്തിൽ നിന്നും വിവിധ ജില്ലകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങാൻ വ്യാപാരികൾ എത്തുന്നുണ്ട്.

14 കിലോയുള്ള ഒരു പെട്ടിക്ക് 300 രൂപ വരെ വിറ്റഴിച്ച് കഴിഞ്ഞയാഴ്ച തക്കാളി വിൽപ്പന വർധിച്ചു.ഈ സാഹചര്യത്തിൽ ഇന്ന് ഒരു പെട്ടി തക്കാളിക്ക് 240 രൂപ വരെ മാത്രമാണ് വില. തക്കാളി വരവ് വർധിച്ചതോടെ ഇതര ജില്ലകളിൽ നിന്നും തക്കാളി എത്തിത്തുടങ്ങിയിട്ടുണ്ട്. ലഭ്യത കൂടിയതോടെ തക്കാളിയുടെ മൊത്തവില ഇടിഞ്ഞപ്പോൾ ചില്ലറ വ്യാപാരത്തിലും വില കുറഞ്ഞു.