റിയാദ്: മുപ്പത്തഞ്ചുവർഷത്തെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന നവോദയ ഹാര യൂണിറ്റ് അംഗവും മലപ്പുറം കുറ്റിപ്പുറം സ്വദേശിയുമായ എ.വി. അബ്ദുസലാമിന് നവോദയ പ്രവർത്തകർ യാത്രയപ്പു നൽകി.
1986ൽ സൗദിയിലെത്തിയ അദ്ദേഹം നാഷണൽ പാനസോണിക് കന്പനിയിലാണ് ജോലി ചെയ്തിരുന്നത്. 13 വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങുകയും പുതിയ വിസയിൽ വീണ്ടുമെത്തുകയും ചെയ്തു. വീണ്ടും പാനാസോണിക് ഏജൻസിയായ അൽ ഈസായി കന്പനിയിലേക്ക് ആയിരുന്നു മടങ്ങിവരവ്. നവോദയ പ്രസിഡന്റ്് ബാലകൃഷ്ണൻ നവോദയ പ്രവർത്തകരുടെ സാന്നിധ്യത്തിൽ അബ്ദുൽ സലാമിന് സംഘടനയുടെ മെമെന്േറാ കൈമാറി. സെക്രട്ടറി രവീന്ദ്രൻ സന്നിഹിതനായിരുന്നു.
ഭാര്യ: റസിയ. മക്കൾ: അബ്ദുൽ ഹഫീസ് (ഖത്തർ), അബ്ദുൽ അസീസ് (ബാംഗ്ലൂരിൽ മെഡിക്കൽ പിജി വിദ്യാർഥി), സബീന(വിദ്യാർഥിനി) എന്നിവരടങ്ങുന്ന കുടുംബമാണ് അബ്ദുസലാമിന്േറത്.
1986ൽ സൗദിയിലെത്തിയ അദ്ദേഹം നാഷണൽ പാനസോണിക് കന്പനിയിലാണ് ജോലി ചെയ്തിരുന്നത്. 13 വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങുകയും പുതിയ വിസയിൽ വീണ്ടുമെത്തുകയും ചെയ്തു. വീണ്ടും പാനാസോണിക് ഏജൻസിയായ അൽ ഈസായി കന്പനിയിലേക്ക് ആയിരുന്നു മടങ്ങിവരവ്. നവോദയ പ്രസിഡന്റ്് ബാലകൃഷ്ണൻ നവോദയ പ്രവർത്തകരുടെ സാന്നിധ്യത്തിൽ അബ്ദുൽ സലാമിന് സംഘടനയുടെ മെമെന്േറാ കൈമാറി. സെക്രട്ടറി രവീന്ദ്രൻ സന്നിഹിതനായിരുന്നു.
ഭാര്യ: റസിയ. മക്കൾ: അബ്ദുൽ ഹഫീസ് (ഖത്തർ), അബ്ദുൽ അസീസ് (ബാംഗ്ലൂരിൽ മെഡിക്കൽ പിജി വിദ്യാർഥി), സബീന(വിദ്യാർഥിനി) എന്നിവരടങ്ങുന്ന കുടുംബമാണ് അബ്ദുസലാമിന്േറത്.