+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാചകവാതക സിലിണ്ടര്‍ പിടിച്ചെടുത്തു

തിരുവാര്‍പ്പ്: പൊതുവിപണിയിലും ഹോട്ടലുകളിലും ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ അനധികൃതമായി ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശ
പാചകവാതക സിലിണ്ടര്‍ പിടിച്ചെടുത്തു
തിരുവാര്‍പ്പ്: പൊതുവിപണിയിലും ഹോട്ടലുകളിലും ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ അനധികൃതമായി ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധയില്‍ സിലിണ്ടറുകള്‍ പിടിച്ചെടുത്തു.
തിരുവാര്‍പ്പ് ഇല്ലിക്കല്‍ കവലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവീണ ഹോട്ടലില്‍നിന്നാണ് അഞ്ച് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളും ഒരു ഗാര്‍ഹിക പാചകവാതക കണ്‍സ്യൂമര്‍ കാര്‍ഡും പിടിച്ചെടുത്തത്.
താലൂക്ക് സപ്ലൈ ഓഫീസര്‍ ചിന്നമ്മ സാമുവല്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. എസ് ഷിബു, പി. ഷാജി, ജോമി ജോണ്‍, വി.ആര്‍. സ്മിത എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.