പാലാ: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ 130 ദിവസമായി സമാധാനപരമായി നടത്തിവന്ന അതിജീവന സമരം ഗുണ്ടകളെയും പോലീസിനെയും ഉപയാഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, സാജു അലക്സ്, എം.എം. ജേക്കബ്, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, ആന്‍സമ്മ സാബു, സി.എം. ജോര്‍ജ്, സാബു പൂണ്ടിക്കുളം, ജോയി കണിപറമ്പില്‍, പയസ് കവളംമാക്കല്‍, ജോണ്സണ് ചെറുവള്ളി, സണ്ണി മാന്തറ,ബേബി ആലുങ്കല്‍, ഫ്രാന്‍സിസ് കരിമ്പാനി, ജോസ് ജോസഫ് മലയിൽ, സിന്ധു ജയ്ബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, സാജു അലക്സ്, എം.എം. ജേക്കബ്, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, ആന്‍സമ്മ സാബു, സി.എം. ജോര്‍ജ്, സാബു പൂണ്ടിക്കുളം, ജോയി കണിപറമ്പില്‍, പയസ് കവളംമാക്കല്‍, ജോണ്സണ് ചെറുവള്ളി, സണ്ണി മാന്തറ,ബേബി ആലുങ്കല്‍, ഫ്രാന്‍സിസ് കരിമ്പാനി, ജോസ് ജോസഫ് മലയിൽ, സിന്ധു ജയ്ബു തുടങ്ങിയവര്‍ പ്രസംഗിച്ചു.