+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാണാതായ വീട്ടമ്മ പാറക്കുളത്തിൽ മരിച്ച നിലയിൽ

നാദാപുരം: എടച്ചേരി തലായി വീട്ടിൽ നിന്ന് കാണാതായ വീട്ടമ്മയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലായി പുതിയെടുത്ത് ജാനു (75)ന്‍റെ മൃതദേഹമാണ് ഫയർ ഫോഴ്സും മ
കാണാതായ വീട്ടമ്മ  പാറക്കുളത്തിൽ മരിച്ച നിലയിൽ
നാദാപുരം: എടച്ചേരി തലായി വീട്ടിൽ നിന്ന് കാണാതായ വീട്ടമ്മയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലായി പുതിയെടുത്ത് ജാനു (75)ന്‍റെ മൃതദേഹമാണ് ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്ന് കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് വീട്ടിൽ നിന്ന് ജാനുവിനെ കാണാതായത്. വീട്ടുകാർ ചേർന്ന് നടത്തിയ തെരച്ചലിൽ തലായി മലയിൽ പാറക്കുളത്തിന് സമീപം ടോർച്ചും ചെരിപ്പും കണ്ടെത്തിയതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

എടച്ചേരി സിഐ ജോഷി ജോസിന്‍റെ നേതൃത്വത്തിൽ പോലീസും നാദാപുരം, പാനൂർ, പേരാമ്പ്ര, കോഴിക്കോട് മീഞ്ചന്ത, വടകര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്ന് എട്ട് മണിക്കൂറിലേറെ സമയം നടത്തിയ തെരച്ചലിലാണ് വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ബാബു, ദിനേശൻ, ശ്രീജിത്ത്, ലീല, ഇന്ദിര. മരുമക്കൾ: രാമകൃഷ്ണൻ വെള്ളൂർ, ചന്ദ്രൻ, ഷൈനി ഒഞ്ചിയം, നിഖി.