തിരുവനന്തപുരം : ഭാര്യയെയും മരുമകളെയും മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.
സ്ഥിരമായി ദേഹോപദ്രവം ഏൽപ്പിക്കുന്ന ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ ഭാര്യയെ ക്രൂരമർദനത്തിനിരയാക്കുകയും തടയാൻ ചെന്ന മരുമകളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവായ കൊടുവഴന്നൂർ വില്ലേജിൽ പുല്ലയിൽ വത്സല ഭവനിൽ സതീശ (61) നെയാണ് പിടികൂടിയത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിനുവിന്റെ നേതൃത്ത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ എസ്. സനൂജ്, എസ്ഐ വിജിത് കെ. നായർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്ഥിരമായി ദേഹോപദ്രവം ഏൽപ്പിക്കുന്ന ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ ഭാര്യയെ ക്രൂരമർദനത്തിനിരയാക്കുകയും തടയാൻ ചെന്ന മരുമകളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവായ കൊടുവഴന്നൂർ വില്ലേജിൽ പുല്ലയിൽ വത്സല ഭവനിൽ സതീശ (61) നെയാണ് പിടികൂടിയത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിനുവിന്റെ നേതൃത്ത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ എസ്. സനൂജ്, എസ്ഐ വിജിത് കെ. നായർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.