കുവൈറ്റ് സിറ്റി: കേന്ദ്ര സർക്കാർ പ്രവസികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിന്റെ ഭാഗമായ വന്ദേഭാരത് മിഷനിലെ നാലാം ഘട്ടത്തിൽ കുവൈറ്റിൽ നിന്ന് ഒറ്റ വിമാനം പോലും അനുവധിക്കാത്തത് ഇന്ത്യൻ സർക്കാർ കുവൈറ്റിലെ ഇന്ത്യൻ പൗരന്മാരോട് കാണിക്കുന്ന മനുഷ്യത്വ ലംഘനമാണന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് കേന്ദ്ര കമ്മറ്റി.
സ്വകാര്യ വിമാന കന്പനികൾക്ക് കൂടുതൽ അനുമതിനൽകുകയും സർക്കാരിന്റെ കുറഞ്ഞ ചിലവിലുള്ള വിമാനങ്ങൾ അനുവദിക്കാത്തത് സ്വകാര്യ കോർപറേറ്റുകളെ സഹായിക്കുന്നു. ഇത്തരം നിലപാടിൽ നിന്ന് പിന്മാറി നാലാം ഘട്ടത്തിലും കുവൈറ്റിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവധിക്കണമെന്നും ഐഎസ് എഫ് കേന്ദ്രകമ്മാറ്റി ആവശ്യപെട്ടു. ഇതുമായി ബന്ധപെട്ട് ഇന്ത്യൻ എംബസി കേന്ദ്ര സർക്കാരിനും നിവേദനം കൊടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സ്വകാര്യ വിമാന കന്പനികൾക്ക് കൂടുതൽ അനുമതിനൽകുകയും സർക്കാരിന്റെ കുറഞ്ഞ ചിലവിലുള്ള വിമാനങ്ങൾ അനുവദിക്കാത്തത് സ്വകാര്യ കോർപറേറ്റുകളെ സഹായിക്കുന്നു. ഇത്തരം നിലപാടിൽ നിന്ന് പിന്മാറി നാലാം ഘട്ടത്തിലും കുവൈറ്റിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവധിക്കണമെന്നും ഐഎസ് എഫ് കേന്ദ്രകമ്മാറ്റി ആവശ്യപെട്ടു. ഇതുമായി ബന്ധപെട്ട് ഇന്ത്യൻ എംബസി കേന്ദ്ര സർക്കാരിനും നിവേദനം കൊടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.